പിണറായി 20250കോടി രൂപയുടെ തട്ടിപ്പ് കേസിൽ കണ്ണിയോ പ്രശാന്ത് മാങ്ങാട് കേസ് ഒതുക്കി

B R Sheety, Prasanth Manghat, Pinaray Vijayan

പ്രശാന്ത് മാങ്ങാട് prasanth manghat ബാങ്ക് തട്ടിപ്പ് കേസിൽ പിണറായിയും പെട്ടു.
യുഎയിലെ ബാങ്ക് കൊള്ളക്കാർക്കെതിരെ കൊടുത്ത പരാതികൾ കേരള സർക്കാർ മുക്കി.പിണറായി എന്ന അഴിമതിക്കാരൻ മുഖ്യമന്ത്രിയോ അതോ കൂടെ ഉള്ളവർ ചതിച്ചതോ..സുനിൽ ബാലൻ എന്ന തൃശ്ശൂർകാരനാണ് തൃശ്ശൂർ ക്രൈംബ്രാഞ്ചിനും പിണറായി സർക്കാരിനും ബി ആർ ഷെട്ടി, പ്രശാന്ത് മാങ്ങാട്ട്, താരിഖ് ബഷീർ എന്നിവർക്കെതിരെ പരാതി നൽകിയത്.

തന്റെ ഉടമസ്ഥതയിൽ ഉള്ള നൂറുകണക്കിനു കോടി രൂപയുടെ മൂല്യം ഉള്ള കമ്പിനി ഷെട്ടിയും, പ്രശാന്ത മാങ്ങാടും കൊല്ലം സ്വദേശി താരിഖ് ബഷീറും ചതിച്ച് കൈക്കലാക്കി എന്നായിരുന്നു ബാലൻ സുനിലൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതി. കള്ളൻമാർക്ക് കൂട്ടു നിൽക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

യുഎഇയിലെ ബാങ്കുകളെ പറ്റിച്ച് ഇരുപതിനായിരത്തി ഇരുനൂറ്റി അമ്പത് കോടി രൂപ തട്ടിയെടുത്ത ഇവർക്കെതിരെ അഴിമതിയെക്കുറിച്ച് ഘോരഘോരം പ്രസം​ഗിക്കുന്ന പിണറായി വിജയൻ ഒരു ചെറുവിരൽ പോലും അൻക്കിയിട്ടില്ല. 20000 മലയാളികൾ അടക്കം ജോലി ചെയ്യുന്ന സ്ഥാപനമാണ്‌ യു.എ.ഇയിൽ പ്രശാന്ത്  മാങ്ങാട് തകർത്തത്. ഇപ്പോൾ ഈ കേസിലെ പ്രതികൾ എല്ലാം ഇന്ത്യയിലേക്ക് കടന്നു. യു.എ.ഇയിൽ എത്തിയാൽ ജീവിത കാലം മുഴുവൻ ഇവർ ജയിലിൽ കിടക്കണം. നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കിലും ഇവർക്കെതിരെ ചെറുവിരൽപോലും അനക്കാൻ പിണറായി വിജയൻ തയ്യാറല്ല