26ദിവസമായി കോവിഡിൽ നരകിച്ച് അഭിഷേക് ബച്ചൻ , 2നാൾ കൊണ്ട് നെഗറ്റീവ് ആക്കാമെന്ന് ആയുർവേദ ഗവേഷകർ

26 ദിവസമായി കോവിഡ് പോസിറ്റീവായി തുടരുന്ന അഭിഷേക് ബച്ചനോട് കോവിഡിനു മരുന്ന് നല്കി 2 ദിവസം കൊണ്ട് സുഖപ്പെടുത്തുന്ന പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്ററിന്റെ ക്ഷണം. വരൂ..അങ്ങയുടെ കോവിഡ് 2 നാൾ കൊണ്ട് ഇല്ലാതാക്കാം. 48 മണിക്കൂർ കൊണ്ട് കോവിഡ് വെഗറ്റീവ് ആക്കാം. പണം വേണ്ട പകരം അങ്ങ് ലോകമാകെ ഇത് പറയണം.

ആയുർവേദ മരുന്ന് കോവിഡ് 19നു ഫലപ്രദം എന്ന് കണ്ടെത്തിയിട്ടും അത് മനുഷ്യർക്ക് നല്കാൻ കേന്ദ്ര സർക്കാർ മുൻ കൈയ്യ് എടുക്കുന്നില്ല. അങ്ങയേ പോലെ 26 ദിവസം കോവിഡ് പിടിച്ച് ആശുപത്രിയിൽ കിടക്കുന്ന ഒരാൾക്ക് സുഖം ആയാൽ അത് വലിയ നേട്ടം ആകും എന്നും പ്രധാനമന്ത്രി പോലും മനസു മാറി ആയുർവേദത്തിൽ വിശ്വസിക്കും എന്നും ബാംഗ്ഗ്ലൂർ പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്റർ പറയുന്നു. അമിതാഭ് ബച്ചൻ കിടക്കുന്ന ആശുപത്രിയിൽ ചെന്ന് മരുന്ന് നല്കാൻ തയ്യാർ ആണെന്നും പരബ്രഹ്മ അധികൃതർ വ്യക്തമാക്കി. പണം ഒന്നും കൊടുക്കണ്ടാ. പകരം രോഗം മാറിയാൽ അത് ലോകത്തോട് സാക്ഷ്യപെടുത്തണം.

കോവിഡിനു മരുന്ന് കണ്ടെത്തിയിട്ട് ഇനി ആരും ആശുപത്രിയിൽ കിടക്കാനും മരിക്കാനും പാടില്ല എന്നും ബാംഗ്ഗ്ലൂർ ആയുർവേദ റിസർച്ച് സെന്റർ വ്യക്തമാക്കി. 26 ദിവസമായി കോവിഡ് പോസിറ്റീവായി തുടരുകയാണെന്നും ഇന്നും ഡിസ്ചാർജില്ലെന്നും അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടു.

26 ദിവസമായിട്ടും കോവിഡ് നെ​ഗറ്റീവാകത്തത് ആരാധകരുടെയിടയിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി തുടരുന്ന കാര്യം അഭിഷേക് തന്നെയാണ് ട്വീറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.ഇതിനു മറുപടിയാണ്‌ പെട്ടെന്ന് കോവിഡ് മാറ്റി തരാം എന്ന വാദ്ഗനവുമായി പരബ്രഹ്മ വരുന്നത്. അങ്ങയേ പോലെയുള്ള ഒരു വലിയ വ്യക്തിയേ ഭേതപെടുത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഈ മരുന്ന് ശ്രദ്ധിക്കും എന്നും പറയുന്നു..എന്തായാലും രോഗം മാറ്റാം എന്ന ഈ ഓഫർ അഭിഷേക് ബച്ചൻ സ്വീകരിക്കുമോ…കണ്ടറിയാം..

ബാംഗ്ളൂർ ആസ്ഥാനമായുള്ള പരബ്രഹ്മ ആയുർവേദിക് റിസർച്ച് സെന്റർ കോവിഡിന്റെ ഔഷധം 500ലേറെ രോഗികൾക്ക് നല്കി 2 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവാക്കിയിരുന്നു.കോവിഡ് 19നു അലോപ്പതിയിൽ ഇപ്പോഴും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ്‌ അയുർവേദ റിസർച്ച് സെന്റർ ഈ നേട്ടം കൈവരിച്ചത്. 500ലേറെ രോഗികൾക്ക് മരുന്ന് നല്കി രണ്ടാമത്തെ ദിവസം ടെസ്റ്റ് നെഗറ്റീവാക്കിയ റിസൾട്ട് ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു. കോവിഡ് 19നു ഇമ്യൂണിറ്റി ഫുഡ് സപ്ലിമെന്റും കഷായവുമാണ്‌ ഉപയോഗിക്കുന്നത്. ഇതിനകം 13000ത്തോളം രോഗികളിൽ പരബ്രഹ്മ റിസർച്ച് സെന്റർ ആയുർവേദ മരുന്ന് ഉപയോഗിച്ചു എങ്കിലും രോഗികളുടെ ടെസ്റ്റ് റിപ്പോർട്ട് ഇപ്പോഴാണ്‌ പുറത്ത് വന്നത്.

പരബ്രഹ്മയുടെ ആയുർവേദ ആശുപത്രിയിൽ മാത്രം അല്ല ഇത് ഇപ്പോൾ പരീക്ഷിക്കുന്നത്. ഇന്ത്യയിലെ നിരവധി ഭാഗത്ത് മെഡിക്കൽ കേളേജുകളിൽ അടക്കം ഡോക്ടർമാർ പരബ്രഹ്മയുടെ ഔഷധം രോഗികൾക്ക് നല്കി ടെസ്റ്റ് റിസൾട്ട് 2 ദിവസം കൊണ്ട് നെഗറ്റീവ് ആയത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വിശ്വസിക്കാം എന്നും ഫലം കണ്ടെന്നുമാണ് അലോപ്പൊതി ഡോക്ടർമാരും പറയുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം പരബ്രഹ്മയുടെ ആയുർവേദ ഔഷധം ലോകത്തിലെ മനുഷ്യരെ നശിപ്പിക്കുന്ന മഹാമാരിയേ തളക്കുവാൻ എത്രയും വേഗം കഴിയട്ടേ എന്ന് ലക്ഷ്യവുമായി ആന്ധ്രയിലും കർണ്ണാടകത്തിലും സ്വാമിമാരുടെ നേതൃത്വത്തിൽ പൂജകൾ 2 ദിവസമായി നടന്നു വരുന്നു. ആയുർവേദ ഔഷധം വയ്ച്ച് ഹോക കുഢം തെളിയിച്ച് വലിയ പൂജകളാണ്‌ പലയിടത്തും സ്വാമിമാരും ആശ്രമങ്ങളും നടത്തുന്നത്.

ഞങ്ങൾ മരുന്ന് കണ്ടുപിടിച്ചു. ഇനി ഇന്ത്യയിലും ലോകത്തും കോവിഡ് മൂലം മനുഷ്യർ മരിച്ചു വീണാൽ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. മരുന്ന് ജനങ്ങളിൽ എത്തിക്കാൻ മടിക്കുന്നത് അലോപ്പൊതി ഡോക്ടർമാരുടേയും അലോപൊതി മെഡിക്കൽ മാഫിയയെയും ഭയന്നാണ്‌ എങ്കിൽ മനുഷ്യരേ അതോ ശാസ്ത്രത്തിന്റെ അഹങ്കാരമോ വലുത് എന്ന് ആലോചിക്കണം. ഇനി ഒരു മരണം ലോകത്ത് ഒഴിവാക്കാൻ ഇന്ത്യൻ ആയുർവേദ മരുന്ന് ദയവായി ലോക രാജ്യങ്ങളും പരിശോധിക്കണം. ഇത് ലോക രാജ്യ നേതാക്കൾക്കും കൂടിയുള്ള അപ്പീൽ ആണ്‌ എന്നും റിസർച്ച് സെന്റർ വ്യക്തമാക്കി

കോവിഡ് 19 രോഗികളേ സുഖപ്പെടുത്തുന്ന മരുന്നിന്റെ പേരിൽ പരബ്രഹ്മ ആയുർവേദ റിസർച്ച് സെന്ററിന്റെ ആരും ചോദ്യം ചെയ്യാൻ വന്നാലും ഉത്തരങ്ങൾ എല്ലാം നൽകും. ഞങ്ങൾക്ക് ആയുർവേദ മരുന്ന് നിർമ്മിക്കാനും റിസർച്ച് നടത്താനും ലോകമാകെ വില്പന നടത്താനും ഇന്ത്യാ സർക്കാരിന്റെയും ലണ്ടൻ ആസ്ഥാനമായുള്ള ബോർഡിന്റേയും എല്ലാ അനുമതിയും ഉണ്ട്. എല്ലാ രേഖകളോടെയുമാണ്‌ മരുന്ന് നിർമ്മാണവും ഗവേഷണവും നടന്നിരിക്കുന്നത് എന്നും പരബ്രഹ്മ വ്യക്തമാക്കി.