പ്രസവിച്ച ഉടനെ സെക്‌സിന് വിടും, ഹിന്ദു പെണ്ണിന് ഗള്‍ഫില്‍ വിലയിട്ട് വില്‍ക്കുന്നത് മതം മാറ്റിയതിന് ശേഷം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുര്‍ഗാദാസ്‌

ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളേ ഗള്‍ഫില്‍ എത്തിച്ച് ലൗ ജിഹാദ് നടത്തി തീവ്രവാദികള്‍ സെക്‌സ് റാകറ്റിനു വില്ക്കുന്നു. മുന്‍ ഖത്തര്‍ മലയാള മിഷന്‍ കോഡിനേറ്ററും, സംഘ പ്രവര്‍ത്തകന്‍ കൂടിയായ ദുര്‍ഗാ ദാസ് താന്‍ ദൃക്‌സാക്ഷിയായ അനുഭവങ്ങള്‍ കര്‍മ്മ ന്യൂസുമായി പങ്കുവെച്ചു. കേരളത്തേക്കാള്‍ അധികം ലൗജിഹാദും പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ പിടിയില്‍ ആകുന്നതും ഗള്‍ഫില്‍ വയ്ച്ചാണ്. ലൗ ജിഹാദ് നടത്തിയ ശേഷം ഗള്‍ഫില്‍ പ്രസവിച്ച് കിടന്ന മലയാളി യുവതിയേ പ്രസവം കഴിഞ്ഞ ഉടന്‍ മറ്റുള്ളവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ജിഹാദികള്‍ തയ്യാറാക്കിയ പദ്ധതിയും ദുര്‍ഗാ ദാസ് വിശദീകരിക്കുന്നു.

ഓരോ മതത്തിലും ജാതിയിലും പെട്ട പെണ്‍കുട്ടികളേ ലൗ ജിഹാദ് കെണിയില്‍ വീഴിച്ചാല്‍ പ്രതിഫലം ഉണ്ട്. മുന്തിയ ജാതിയിലെ പെണ്‍കുട്ടികളേ ലൗ ജിഹാദില്‍ വീഴിക്കുന്നവര്‍ക്ക് ഗള്‍ഫില്‍ ഫ്‌ളാറ്റു വരെ സൗജന്യമായി നല്കുന്നു. ധാരാളം മതപരിവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. അവിടെയെത്തുന്ന പെണ്‍കുട്ടികളെ വ്യാജപ്രേമം നടിച്ച് കല്യാണം കഴിക്കും. ചിലപ്പോള്‍ നാട്ടിലാവും കല്യാണം. അതും നിയമപരമായി കല്യാണം കഴിക്കും. ഇങ്ങനെ കാമുകനായി അഭിനയിക്കാനുള്ള ജീവിതച്ചെലവ് വരെ സെക്‌സ് റാക്കറ്റ് കാമുകന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

നായര്‍ യുവതി, നമ്പൂതിരി യുവതി എന്നിങ്ങനെ ജാതി തിരിച്ചാണ് പെണ്‍കുട്ടികളെ സെലക്ട് ചെയ്യുന്നത്. ഞാന്‍ അവിടെ നടക്കുന്ന സെക്‌സ് റാക്കറ്റിനെതിരെയാണ് സംസാരിക്കുന്നത്. കാസര്‍ഗോഡെ ഒരു യുവാവ ് ഒരു ഹിന്ദുപെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. അതിന്റെ വീഡിയോയും ഷൂട്ട് ചെയ്തു. പ്രസവിച്ച ഉടനെ ആ പെണ്‍കുട്ടിയെ വീണ്ടും സെക്‌സിനായി മറ്റുള്ളവരുടെ അടുത്തേക്ക് പോകാന്‍ പറഞ്ഞുവെന്നും ദുര്‍ഗാദാസ് പറയുന്നു.