എന്നെത്തേടി മൂന്നാമതും കാൻസറെത്തിപ്പോൾ ആലിസിനെത്തേടിയെത്തിത് കോവിഡാണ്-ഇന്നസെന്റ്

മലാളികളു‌‌‌ടെ പ്രീയപ്പെട്ട നടനാണ് ഇന്ദ്രൻസ്.ഒരേ സമം ചിരിപ്പിക്കുകും ചിന്തിപ്പിക്കുകും ചെയ്യുന്ന താരം രാഷ്‌ട്രീത്തിലും ഒരു കൈ നോക്കിയിരുന്നു.സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളാണ് ഇന്നസെന്റ് കൂട‌ുതൽ കൈകാര്യം ചെ്തിരിക്കുന്നത്.കാൻസറെന്ന രോ​ഗം ജീവിതത്തെ തളർത്തിയപ്പോൾ പോലും ആ ഹാസ്യ സ്വഭാവം ഉപേക്ഷിച്ചില്ല.

ഇപ്പോളിതാ മൂന്നാമതും കാൻസറിന് അ‌ടിമപ്പെട്ടിരിക്കുകയാണ് താരം.ഈ കോവിഡ് കാലത്ത് ഇന്നസെന്റിനെ തേടി വീണ്ടും കാൻസർ എന്ന അതിഥി എത്തിയെന്നാണ് അദ്ദേഹം പറയുന്നത്.ഭാര്യ ആലീസിനെ തേടി കോവിഡും.മൂന്നാം തവണയാണ് കാൻസർ അദ്ദേഹത്തിന്റെ ശരീരത്തിൽ പിടിമുറുക്കുന്നത്.ഇപ്പോൾ ചികിത്സയിലാണ്ഭാര്യ ആലീസാകട്ടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും.ആലീസും മുൻപ് കാൻസർ രോഗി ആയിരുന്നു

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ,എന്റെ വീട്ടിൽ 8വർഷമായി ഒരു അതിഥിയുണ്ട്.എത്രയും ബഹുമാനപ്പെട്ട കാൻസർ.കുട്ടിക്കാലത്ത് ഓളിച്ചു കളിക്കുമ്പോൾ പുതിയ സ്ഥല നാം കണ്ടുപിടിക്കും.അത് അത് പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും ഡോക്ടർമാർ എന്റെ ദേഹത്ത് ക്യാൻസർ കണ്ടുപിടിക്കും.കക്ഷി പുതിയ സ്ഥലം കണ്ടു പിടിക്കും.അവിടെന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും.ഇപ്പോൾ മൂന്നാം തവണയും വന്നു.ചികിത്സ തുടരുകയാണ്.ഡോ.ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും കോമഡി വന്നല്ലോ എന്നാണ്.ക്യാൻസർ കൂടെയുള്ളതുകൊണ്ടാകാം.പുതിയ അതിഥി വന്നത് ഭാര്യ ആലീസിനെ അന്വേഷിച്ചാണ്.കൊവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു.ചിരിച്ച് എല്ലാവരേയും ഫോൺ ചെയ്യുന്നു.ആലീസിനോട്കളിച്ച് തോറ്റുപോയ ആളാണ് ക്യാൻസർ.അതുപോലെ 10ദിവസം കൊണ്ട് ഇതും പോകും