ലോക്ക് ഡൗൺ കാലത്ത് ആരാധനലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. വിശ്വാസികൾ ആരും തന്നെ പള്ളിയിലേക്ക് പോകാറില്ല. എന്നാൽ ഇടുക്കിയിലെ ഹൈറേഞ്ചിലെ വികാരിയെ കാണാൻ സ്ഥിരമായി വീട്ടമ്മ എത്തി. സ്ഥിരമായി എത്തുന്ന വീട്ടമ്മയെ കണ്ടപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി. അടഞ്ഞ് കിടക്കുന്ന പള്ളിയിൽ മുതലെടുപ്പ് നടത്തിയത് ഈ വൈദികനാണെന്ന് പറയാം.
സ്ഥിരമായി പള്ളിമേടയിലെത്തുന്ന വീട്ടമ്മയുമായുള്ള വികാരിയുടെ കാമലീലകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വലിയ നോമ്പിലെ ലോക്ഡൗണ്‍ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വെള്ളയാംകുടി ക്രിസ്ത്യൻ പള്ളിയിൽ ആണ് സംഭവം നടന്നത്.വിശ്വാസിയായ വീട്ടമ്മയുമായിട്ടായിരുന്നു വെള്ളയാംകുടി പള്ളി വികാരി ജെയിംസ് മംഗലശ്ശേരിയിൽ വികാരം പങ്ക് വച്ചത്.ലോക് ഡൗണിൽ പള്ളികൾ അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ.മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്.
സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മുന്‍പും ഈ വീട്ടമ്മ സമാന വിവാദങ്ങളില്‍ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീര്‍ക്കാന്‍ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സന്ദർശനം സ്ഥിരമായപ്പോളാണ് നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചത്
നാളുകളായി ഇടവകക്കാരിൽ ചിലർ വൈദികന്റെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ. മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വൈദികനു വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.