വിജയ് പി നായർക്കെതിരെ സൈനീകരും,അമിത് ഷായ്ക്ക് പരാതി

വിജയ് പി നായർക്കെതിരെ കേന്ദ്ര ആഭ്യന്തിര വകുപ്പിനും പ്രതിരോധ മന്ത്രാലയത്തിനും പരാതി. പട്ടാളക്കാരേ മോശമായി ചിത്രീകരിച്ചതാണ്‌ കാരണം. പട്ടാളക്കാർ എല്ലാവരും ലൈംഗീക ആസ്കതി റിട്ടയർമെന്റിനു ശേഷം കാണിക്കും എന്നും ഇത് അവർ സാധാരണ സ്ത്രീകളേ ഉപദ്രവിക്കാനുള്ള കാരണം കൂടിയാകുന്നു എന്നും ഒരു വീഡിയോയിൽ പറയുന്നു.

അതിർത്തിയിലും മറ്റും ജോലി ചെയ്യുമ്പോൾ പട്ടാളക്കാർ സ്ത്രീകളേ കാണുകയോ ലൈംഗീകത ആസ്വദിക്കുയോ ചെയ്യാറില്ല. ഇതെല്ലാം അവരുടെ മനസിൽ കെട്ടി കിടന്ന് റിട്ടയർമെന്റിനു ശേഷം പരാക്രമികൾ ആക്കുന്നു. തിരുവന്തപുരത്ത് ഒരു പട്ടാളക്കാരൻ സ്വന്തം മകളിൽ 5 കുട്ടികളേ വരെ ഉണ്ടാക്കി എന്നു വരെ വിജയ് പി നായർ തള്ളുന്നു. വളരെ വിശ്വസനീയമായ രീതിയിൽ ലൈംഗീക അരാജകത്വമാണ്‌ ഇയാളുടെ പ്രതികരണങ്ങൾ. മാത്രമല്ല മാതാപിതാക്കളേയും അവരുടെ പെൺ മക്കളേയും ചേർത്താണ്‌ അധികം അശ്ലീലതയും വിളമ്പുന്നതും.

സൈന്യത്തേ അപകീർത്തിപെടുത്തിയ വിജയ് പി നായർക്കെതിരെ ഏത് സമയത്തും സൈനീകരുടേയോ വിമുക്ത ഭടന്മാരുടേയോ പ്രകോപനം ഉണ്ടാകും എന്നാണ്‌ വിവരങ്ങൾ.എന്തായാലും ഭാഗ്യലക്ഷ്മിയിൽ നിന്നും കിട്ടിയത് ചെറിയ അടി ആണ്‌ എന്നും വലിയ വെടി പട്ടാളക്കാരിൽ നിന്നും കിട്ടാനിരിക്കുന്നു എന്നും പ്രതികരണങ്ങൾ ഉയർന്നു.സൈനീകർക്കെതിരെ പ്രതികരിക്കാനും സൈനീകരെ അപമാനിക്കാനും കരണമായി വിജയ് പി നായർ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു തന്നെ കേൾക്കുക.വിജയ് പി നായരേ തൂക്കി എടുക്കാൻ പട്ടാളം , ഏത് സമയത്തും സൈന്യത്തിലെ ചുടകുട്ടികളുടെ കൈ പതിയും, വ്യാജ ഡോക്ടർ സൂക്ഷിച്ചോ

വിജയ് പി നായർക്കെതിരെ 100 ലധികം പരാതികൾ സൈനീക ഓഫീസർമാർക്ക് മലയാളി ജവാന്മാർ തന്നെ നല്കി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനും പ്രതിരോധ വകുപ്പിനും പരാതി നല്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജാമ്യ മില്ലാ വകുപ്പ് ചുമത്തികേസെടുക്കാനും കേരളാ പോലീസിനു സാധിക്കും.ഇയാൾ ഇത്ര ചെറ്റയായിരുന്നോ എന്നാണ്‌ സോഷ്യൽ മീഡിയയിൽ കമന്റുകൾ