കൊട്ടിയൂർ ക്ഷേത്രം തീർഥാടന കേന്ദ്രത്തിൽ 35ലക്ഷത്തോളം ജനങ്ങൾ സൗകര്യം ഇല്ലാതെ വലയുന്നു. മലബാർ ദേവസ്വം ബോർഡും സർക്കാരും സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ദിവസം 150പേരാണ് കുഴഞ്ഞ് വീഴുന്നത്. ചികിൽസിക്കാൻ ആകെയുള്ളത് ഒരു ഡോക്ടർമാർ മാത്രം.
10 മണിക്കൂർ കാത്ത് ക്യൂവിൽ നിന്നാലാണ് ക്ഷേത്രത്തിൽ എത്താനാവുക.ദുരിതം ഇപ്പോൾ നിയമ സഭയിൽ ചർച്ച ചെയ്യുകയാണ്. ക്ഷേത്രത്തിൽ എത്തുന്നവർ സൗകര്യങ്ങൾ ഇല്ലാതെ വലയുകയാണ്. ദക്ഷിക കാശിയെന്നാണ് കൊട്ടിയൂരിനെ അറിയപ്പെടുന്നത്. 27 ദിവസത്തെ ഉത്സവമാണ് ഇവിടെ ഉള്ളത്. ഇതിന്റെ നടത്തിപ്പിനായി നിരവധി യോഗങ്ങളും മറ്റും വിളിച്ചു ചേർത്തിരുന്നു.
എന്നാൽ ഇതൊന്നും ഫലംകണ്ടില്ല. വൈദ്യസഹായം ഇല്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ടോയിലറ്റുകൾ ഇല്ല. ഗതാഗത സൗകര്യങ്ങൾ ഇല്ല. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് ഭക്തർ അനുഭവിക്കുന്നത്. എന്നിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് പരാതി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…