തിരുവനന്തപുരം. 164 സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞ് തിരിച്ച് കൊടുക്കുവാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്.
കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് സകരണ മന്ത്രി വിഎന്‍ വാസവന്റെ മറുപടി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ജില്ല അടിസ്ഥാനമാക്കിയ കണക്കും മന്ത്രി നിയമസഭയെ അറിയിച്ചു.
ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല തിരുവനന്തപുരമാണ്. ജില്ലയില്‍ 37 സഹരണ സംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം ജില്ലയില്‍ 12, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 15, കോട്ടയത്ത് 22, തൃശൂര്‍ ജില്ലയില്‍ 11, മലപ്പുറത്ത് 12 എന്നിങ്ങനെയാണ് കണക്ക്.
കരുവന്നൂരില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാഞ്ഞതോടെ ചികിത്സ ലഭിക്കാതെ സ്ത്രീ മരിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ ചോദ്യം വന്നത്. ഇത് സംബന്ധിച്ച് മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിക്ഷേപകര്‍ക്ക് വലിയ ആശങ്കയാണ് നല്‍കുന്നത്.
പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…
ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…
കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…
പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…
കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…
ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…