whiskey and natural ice on old wooden table
പാറ്റ്‌ന. വ്യാജമദ്യം കഴിച്ച് ബിഹാറിലെ പാറ്റ്‌നയില്‍ എട്ട് പേര്‍ മരിച്ചു. 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. മോത്തിഹാരി ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ബിഹാറില്‍ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകളുണ്ടായിരുന്നു.
2016ല്‍ ബിഹാറില്‍ മദ്യം നിരോധിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ വ്യാജ മദ്യദുരന്തമാണിത്. മുമ്പ് ബിഹാറിലെ സരണ്‍ ജില്ലയിലും വിഷമദ്യ ദുരന്തം ഉണ്ടായിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ബിജെപി നടത്തിയത്. സരണ്‍ ജില്ലയില്‍ 40 പേര്‍ മരിച്ചതായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്ത് വിട്ട കണക്ക്.
എന്നാല്‍ ബിജെപി മനുഷ്യാവകാശ കമ്മീഷനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറയുന്നത്. അതേസമയം സര്‍ക്കാര്‍ പറയുന്നത് മദ്യ നിരോധനമല്ല ദുരന്തത്തിന് കാരണം എന്നാണ്. ജനങ്ങള്‍ക്കിടയില്‍ ബോധനവത്കരണമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…