ആദ്യ രാത്രിയിൽ തന്നെ ഭർത്താവിനെ തെറ്റിദ്ധരിക്കുക..അങ്ങിനെ ആയിരുന്നു നടി ശ്വേതാ മേനോൻ. ആദ്യ വിവാഹം വേർപിരിയാൻ കാരണം ആദ്യ രാത്രിയിൽ തുടങ്ങി. പല പുരുഷന്മാർക്കും പലതിലും പരിചയകുറവും, ഇണയേ ഒപ്പം നിർത്താൻ ശ്രമിക്കുന്ന രീതിയിൽ അറിവും പരിചയ കുറവും ഉണ്ടാകാം.
മലയാള സിനിമയിലെ വിവാദങ്ങളുടെ തോഴിയാണ് ശ്വേതാമേനോന്‍. ,സിനിമാ താരങ്ങളെപ്പോലെ തന്നെ രാഷ്ട്രീയ നേതാക്കളും ശ്വേതായെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെ മാനിക്കാതെ സിനിമയില്‍ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം.ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും സ്‌കൂള്‍ തലത്തില്‍ നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല. എങ്കിലും അത്തരം മോശം സ്പര്‍ശം ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ആദ്യ വിവാഹത്തിന്റെ തകർച്ചയും ഇതുമൂലം എന്ന് ശ്വേത പറയുന്നു.
മികച്ച അഭിനയത്രി എന്നതിലുപരി ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.
തന്റെ ആദ്യ വിവാഹം തകരാന്‍ ഉണ്ടായ കാരണം ശ്വേതാ മേനോന്‍ പറയുന്നു.ബോബി ഭോസ്‌ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. ബോബി ഭോസ്‌ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു.സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങള്‍ മാത്രമായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി മാത്രം ജീവിക്കുന്ന ഒരു ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ അംഗമായിരുന്നു ബോബി.
ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയുടെ മേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. തന്‍റെ പണത്തില്‍ മാത്രം കണ്ണു വച്ചിരുന്ന ബോബിയുടെ ബന്ധുക്കള്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് തന്റെ ബാങ്ക് ബാലന്‍സ് എല്ലാം ബോബിയുടെ വീട്ടുകാര്‍ പിന്‍വലിപ്പിച്ചുവെന്നും ശ്വേത പറഞ്ഞു. പിന്നീട് അമീര്‍ഖാന്റെ ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ബോബി അതിനു അനുവദിച്ചില്ല.തുടര്‍ന്ന് വിവാഹ മോചനം എന്ന വഴി തെരഞ്ഞെടുക്കുകയായിരുന്നു. ശ്വേത പറയുന്നു.ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് ഭര്‍ത്താവ് ശ്രീവല്സനും മകള്‍ക്കുമൊപ്പം സന്തുഷ്ട്ട കുടുംബ ജീവിതം നയിക്കുകയാണ് ശ്വേത.
സ്‌കൂകൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആവേശത്തോടെ കായികമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ലോങ് ജംപും ഹൈജമ്പും ഷോട്ട്പുട്ടും ജാവലിനുമെല്ലാം എനിക്കിഷ്ടമുള്ള ഇനങ്ങളായി മാറി. ഓട്ടമത്സരങ്ങളിലും ഞാന്‍ മുന്നില്‍തന്നെ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. മോശം സ്പര്‍ശത്തെക്കുറിച്ചും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുമൊക്കെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാന്‍ പറ്റിയ സമയമാണിത്. എന്നുകരുതി അവരെ വെറുതെ പേടിപ്പിക്കണമെന്നല്ല. ഒരു കാര്യമേ പറയേണ്ടതുള്ളൂ. ആരെങ്കിലും മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ തൊട്ടെന്ന് തോന്നിയെങ്കില്‍ അത് വീട്ടില്‍ വന്ന് മടിക്കാതെ പറയണമെന്ന് ഉപദേശിച്ചാല്‍ മതി. ഇതുതന്നെയാണ് ആദ്യത്തെ ലൈംഗികപാഠവും. ഗുഡ്ടച്ചും ബാഡ്ടച്ചും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയണം. അതുകഴിഞ്ഞാവാം സെക്‌സിനെക്കുറിച്ചുള്ള മറ്റ് സംസാരങ്ങള്‍.നടി തന്റെ ജിവിതാനുഭവം പങ്കുവയ്ക്കുന്നു.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…