തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ റോഡിലെ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കി തുടങ്ങും. പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എഐ ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ കയറ്റിയാല്‍ തല്‍ക്കാലം പുഴയീടാക്കിയില്ല.
സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നതുവരെയാണ് സാവകാശം. ഇരുചക്രവാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാല്‍ പിഴയിടാക്കില്ല. അതേസമയം നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കണം. പിഴയില്‍ നിന്നും ആരെയും ഒഴുവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷനാണെന്നാണ് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ നിയമലംഘനങ്ങള്‍ക്ക് ചെല്ലാന്‍ അയയ്ക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ അപ്പില്‍ നല്‍കാം.
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…