കോഴിക്കോട് സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയിൽ എഴുതിയ പരസ്യബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. ഹ്യൂമാകസ് എന്ന കമ്പനിയുടെ പരസ്യ ബോർഡുകളാണ് നശിപ്പിച്ചത്. അശോകപുരത്തും എരഞ്ഞിപ്പാലത്തുമുൾപ്പടെ പുതിയതായി നിർമ്മിച്ച ബസ് സ്റ്റോപ്പുകളിലായിരുന്നു ബോർഡുകൾ സ്ഥാപിച്ചിരുന്നത്.
ഏഴ് ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.റോഡിന്റെയും ബസ് സ്‌റ്റോപ്പിന്റെയും നിർമാണ പരിപാലന ചുമതലയുള്ള യുഎൽസിസിയിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. 10 മാസക്കാലത്തേക്കായിരുന്നു അനുമതി. കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അറബിയിൽ പേരെഴുതിയതിനെതിരെ ഫോൺ വഴിയും ഭീഷണി വന്നു. പിന്നാലെ ബോർഡുകളും അപ്രത്യക്ഷമായി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…