ചെന്നൈ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുത്തത് രണ്ട് കഷണങ്ങളായി. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രസവം നടക്കുന്നതിനു മുൻപ് കുഞ്ഞ് മരിച്ചിരുന്നുവെന്നും കുട്ടിയെ പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ് ശരീരം രണ്ടായി പിളർന്നതെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ഇതിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സാധാരണഗതിയിലുള്ള പ്രസവമായിരിക്കും യുവതിയുടേതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് യുവതിയുടെ അവസ്ഥ മോശമാവുകയായിരുന്നു. കുഞ്ഞിന്‍റെ തല മാത്രം പുറത്തെത്തുകയും, തലയില്‍ നിന്ന് വേര്‍പെട്ടുപോയ ഉടല്‍ വയറ്റിനുള്ളില്‍ തന്നെ അവശേഷിക്കുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് ഇവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവം.
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…
ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…