തിരുവനന്തപുരം. സാങ്കേതിക സര്‍വകലാശാല ഭരണ വിഭാഗത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി ആരോപണം. സര്‍വ്വകലാശാല ഭരണ വിഭാഗത്തില്‍ പി എസ് സി വഴിയാണ് ജീനക്കാരെ നിയമിക്കുന്നത്. എന്നാല്‍ താത്കാലി തസ്തിക എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഡനൈസേഷന്‍ ആരോപിച്ചു.
ഇത്തരത്തിലുള്ള ബന്ധു- പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്യുഇഒ ചാന്‍സിലര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അബ്ദുള്ഡ കലാം സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ 54 അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെയും 19 ഇ ഗവേണന്‍സിനെയും അടുത്തിനെ റിക്രൂട്ട് ചെയ്തു. ഇതില്‍ 9 പേര്‍ ഓഫീസ് അറ്റന്‍ഡന്റുമാരും നാല് പേര്‍ ഡ്രൈവര്‍മാരുമാണ്. നിയമനം നേടിയതില്‍ കെടിയു എംപ്ലോയീസ് വൈസ് പ്രസിഡന്റ്, ഇടത് നേതാവിന്റെ ഭാര്യ എന്നിങ്ങനെ സിപിഎമ്മിന് താത്പര്യമുള്ളവരെയാണ് നിയമിക്കുന്നത്.
മെറിറ്റിന്റെയും എഴത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പൊതുവെ സര്‍വ്വകലാശാലകളിലെ താത്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്. മറ്റ് സര്‍വകലാശാല നിയമനങ്ങളും ഭിന്നമല്ല.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…