തിരുവനന്തപുരം. രാമനെ ആരാധിക്കുന്നവര്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിലും രാമനെ ആരാധിക്കുന്നവരുണ്ട്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ എല്ലാവരും ഹിന്ദുവിരുദ്ധരാണെന്നാണ് അവര്‍ ആരോപിക്കുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ ഭക്തി പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രത്തെ എതിര്‍ക്കുന്നില്ലെന്നും ആ ചടങ്ങിനെയാണ് എതിര്‍ത്തതെന്നും ശശി തരൂര്‍.
മതേതരത്വത്തിന്റെ അര്‍ഥം പ്രത്യേക മതത്തിനുവേണ്ടി താല്‍പര്യം കൊടുക്കാന്‍ പാടില്ലെന്നാണ്. താന്‍ മുമ്പ് നടത്തിയ പ്രസ്താവന മതേതര വിശ്വാസികള്‍ക്ക് ഒരു മുറിവും ഉണ്ടാക്കിയിട്ടില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ജയ് ശ്രീരാം എന്നത് രാഷ്ട്രീയ മുദ്രവാക്രമാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉളളവര്‍ ഗുഡ്‌മോര്‍ണിങ്ങിന് പകരം ജയ് സിയാരാം എന്നാണ് പറയുക. സീതയ്‌ക്കൊപ്പമുള്ള രാമനെയാണ് എല്ലാവരും ആരാധിക്കുന്നത്. സീതയെ മനപ്പൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് പോലെ അതിനെതിരെയാണ് തന്റെ പ്രസ്താവനയെന്നും ശശി തരൂര്‍.
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…