ഭൂവനേശ്വര്‍. ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരുപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 100 കണക്കിന് മൃതദേഹങ്ങളാണ് അവകാശികള്‍ എത്താനായി ആശുപത്രികളില്‍ കിടക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍ ദുരന്തത്തില്‍ പരിക്കേറ്റ് കഴിയുന്നവരുടെ പട്ടികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം മുമ്പ് 288 പേര്‍ മരിച്ചുവെന്ന് വന്ന വാര്‍ത്ത തെറ്റാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തില്‍ ഇതുവരെ മരിച്ചത് 275 പേരാണ്. ചില മൃതദേഹങ്ങള്‍ എണ്ണിയപ്പോള്‍ രണ്ട് പ്രാവശ്യം എണ്ണിയതാണ് പ്രശനത്തിന് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരില്‍ 88 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. അതേസമയം പരിക്കേറ്റ ഭൂരിഭാഗം പേരും ആശുപത്രിയില്‍ നിന്നും പോയി.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ഇതിനായി മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനമ നടത്തുവാനും ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ മൃതദേഹങ്ങളിലും ഡിഎന്‍എ പരിശോധന നടത്തും.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…