കാനഡയിൽ ദമ്പതികൾ ചേർന്ന് വാങ്ങിയ വസ്തു ഭാര്യ കൈവശം വെച്ചിരിക്കുന്നു. ഭർത്താവിന്റെ പരാതിയിൽ അനുകൂല വിധിയുമായി പുനലൂർ ഫാമിലി കോടതി. കാനഡയിൽ ഭർത്താവിന്റെ സാലറി അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയ വസ്തു ഭാര്യ കൈവശപ്പെടുത്തിവെച്ചിരിക്കുകയാണന്നായിരുന്നു പരാതി.
6 ലക്ഷം കനേഡിയൻ ഡോളർ വില വരുന്ന വസ്തുവിന്റെ യഥാർത്ഥ മാർക്കറ്റ് വാല്യൂ ഏകദേശം 3.60 (ഇന്ത്യൻ രൂപ )കോടിയോളം വരുമെന്നും കോടതി കണ്ടെത്തി. ഇതിൽ 1 കോടി 82 ലക്ഷം രൂപ ഹർജിക്കാരന് ഭാര്യ നല്കണം.
ഭാര്യയുടെ അവിഹിത ബന്ധവും മാനസിക പീഡനവും മൂലം കുറച്ചു കാലമായി ഇവർ അകന്നു കഴിയുകായായിരുന്നു. തുടർന്ന് ഭർത്താവിന്റെ ആവശ്യപ്രകാരം കോടതി ഇവർക്ക് വിവാഹമോചനവും നല്കി. കാനഡയിലെ വസ്തുവിൽ അവകാശം സ്‌ഥാപിച്ചു നൽകിയ അപൂർവം വിധികളിലൊന്നാണിത്. ഹർജിക്കാരനു വേണ്ടി കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമലവിനുവാണ് ഹാജരായത്.
സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…
കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…