ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ആൺകുട്ടിക്കെതിരേ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. കുട്ടിയേ കൊണ്ട് ബാബറി മസ്ജിദ് പിടിച്ചെടുക്കും എന്നും അവിടെ കുഴപ്പം ഉണ്ടാക്കും എന്നുമാണ് വിളിച്ചു പറഞ്ഞത്. തുടർന്ന് മുതിർന്നവർ അത് ഏറ്റു പിടിക്കുന്നു.
കുട്ടി മുതിർന്ന ഒരാളുടെ ചുമലിൽ ഇരുന്ന് നടത്തിയ മുദ്രാവാക്യം ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. ഇതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം ഏറ്റു പാടിയ എല്ലാവരും കേസിൽ പ്രതികളായേക്കും.കേന്ദ്ര ആഭ്യന്തിര വകുപ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിശദീകരണം ഉടൻ തന്നെ സംസ്ഥാന പോലീസ് മേലധികാരിയോട് തേടും എന്ന് ദില്ലിയിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യത്തിനു വീണ്ടും കുട്ടിയേ വയ്ച്ച് കലാ ആഹ്വാന മുദ്രാവാക്യം വിളിപ്പിച്ചത് ഇപോൾ ഉണ്ടായിരുന്നുക്കുന്നു എന്നും റിപോർട്ടുണ്ട്. കുട്ടിയുടെ വീഡിയോ സഹിതം എൻ ഐ എ, കേന്ദ്ര ആഭ്യന്തിര മന്ത്രി, കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി ഇന്റലിജൻസ് എന്നിവർക്കെല്ലാം കേരളത്തിൽ നിന്നും ഡസനിലധികം പരാതികൾ അടിയന്തിര പ്രാധാന്യത്തോടെ നല്കിയിട്ടുണ്ട്
ഇതിനിടെ ആന്റി ടെറർ സൈബർ വിങ്ങ് ഇതുമായി ബന്ധപ്പെട്ട് കേരളാ പോലീസിൽ പരാതി നല്കിയതായി മേധാവികളായ ജിജി നിക്സണും നിക്സൺ ജോണും അറിയിച്ചു. അതീവ ഗുരുതര പ്രാധാന്യം ഉള്ള വിഷയമായതിനാൽ ബന്ധപ്പെട്ട കുട്ടി ഭീകരന്മാരേയും തീവ്രവാദം മുഴക്കുന്ന മുതിർന്നവരെയും അറസ്റ്റ് ചെയ്യാതെ കൊട്ടാരക്കര സ്റ്റേഷൻ വിട്ട് പോകില്ലെന്നും ജിജി
ഇതിനിടെ കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തേകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയപ്പോൾ പോളീസിനോട് ഒരു ചോദ്യം ഉണ്ട്. ഇത്ര പരസ്യമായ കൊല വിളി നടത്തിയവരെ എന്തിനു രഹസ്യമായി മീറ്റ് ചെയ്യുന്നു. പട്ടാപകൽ കൊലവിളി നടത്തുകയും റോഡിലൂടെ കടന്നു പോവുകയും ചെയ്തവരെ പിടികൂടാൻ എന്തിനു രഹസ്യ അന്വേഷണം. ആത്മാർഥ ഉണ്ടേൽ മിനുട്ടുജൾക്ക് ഉള്ളിൽ തൂക്കി എടുത്ത് അകത്തിടാവുന്ന കാര്യമേ ഉള്ളു എന്നും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നു. വിഷയത്തിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് മലക്കം മറിഞ്ഞു. കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് കുട്ടിയുടെ മുദ്രാവാക്യം തള്ളി പറയുമ്പോൾ ഇത് എടു പറഞ്ഞ 25 ഓളം മറ്റ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കാര്യത്തിൽ എന്ത് പറയും . കുട്ടി മാത്രമല്ല തെറ്റുകാർ. 25 ഓളം പോപ്പുലർ ഫ്രണ്ടുകാരും ഇതേ മുദ്രാവാക്യം ആവർത്റ്റിച്ച് വിളിച്ചിട്ടുണ്ട്. വലിയ കുറ്റകൃറ്റ്യം കുട്ടിയുടെ തലയിൽ വയ്ച്ച് രക്ഷപെടാൻ ശ്രമം നടത്തുമ്പോഴും ഒരു കാര്യം ആലോചിക്കണം..ഈ നാട്ടിൽ എല്ലാവർക്കും എല്ലാ മതക്കാർക്കും ജീവിക്കണം. ഒരു മതക്കാർ ഭീഷണി ഉയർത്തുമ്പോൾ മറ്റ് മതക്കാർക്ക് സംരക്ഷണം നല്കണം. സംഭവത്തിൽ ഉൾപെട്ട എല്ലാവരുടേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുട്ടി മുതിർന്ന ഒരാളുടെ തോളിലാണിരിക്കുന്നത്. ഇത് കുട്ടിയുടെ പിതാവാണോ എന്നും സംശയം ഉണ്ട്.
ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…
തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…
മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…
തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…