തിരുവനന്തപുരം. ജെസ്‌ന തിരോധനാകേസില്‍ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ. കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെയാണ് ജസ്‌നയുടെ പിതാവ് ഹര്‍ജി നല്‍കിയത്. കേസ് ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും.
അതേസമയം കേസില്‍ മറ്റൊരു ഹര്‍ജി കൂടെ ചൊവ്വാഴ്ച കോടതിയില്‍ എത്തി. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി പരിഗണിച്ചത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും.
ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനാകുമെന്നും ഹര്‍ജിയില്‍ ഇയാള്‍ പറയുന്നു. അതേസമയം ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…