കൊച്ചി. അട്ടപ്പാടിയിലെ കോളേജില്‍ കെ വിദ്യ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന നിലപാട് നിരുത്തി പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന മറുപടി. കോളേജില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്നത് ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
അതേസമയം വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. കോളേദജില്‍ 12 ദിവസത്തെ ദൃശ്യങ്ങള്‍ സൂക്ഷിക്കുവാന്‍ സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം വിദ്യയുടെ അറസ്റ്റിന് ശേഷമായിരിക്കും കേസില്‍ വ്യക്തത വരുത്തുവാന്‍ സാധിക്കുവെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം പോലീസ് സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി. വിദ്യ കോളേജില്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയെ കണ്ടെത്തുവാന്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…