ബെയ്ജിങ്. വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യയുടെ അരുണാചല്‍ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന. 2023ലെ ഔദ്യോഗിക ഭൂപടത്തിലാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടെ ഉള്‍പ്പെടുചത്തിയത്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിന്‍ പ്രദേശവും ദക്ഷിണ ടിബറ്റ് എന്ന് ചൈന വിളിക്കുന്ന അരുണാചല്‍പ്രദേശിനെയുമാണ് ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം ചൈന ദക്ഷിണ ചൈനാ കടലിന്റെ വലിയ ഒരു ഭാഗവും ഭൂപടത്തില്‍ പെടുത്തി അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലില്‍ തായ്വാന്‍ അവകാശ വാദം ഉന്നയിച്ച പ്രദേശവത്തെയും ചൈന ഭൂപടത്തില്‍ പെടുത്തി. അതേസമയം വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണയ് എന്ന രാജ്യങ്ങളും ദക്ഷിണ ചൈനാ കടലിന്റെ മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അതേസമയം അരുണാചല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വ്യക്താവ് അപലപിച്ചു. ചൈന ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഒരു ശ്രമം നടത്തുന്നത്. ചൈനയുടെ ഇത്തരം ശ്രമത്തെ അപലപിച്ചിട്ടുണ്ട്. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…