തിരുവനന്തപുരം. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ നിരക്ക് നിര്‍ണയിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. സമിതിയില്‍ ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സിഎംഡി, പ്ലാനിങ് ബോര്‍ഡ് അംഗം എന്നിവരാണുള്ളത്. സമതി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. 13 അവശ്യസാധനങ്ങള്‍ക്ക് 2016ലെ വിലയാണ് നിലവിലുള്ളത്.
ഇതില്‍ എത്ര മാറ്റം വരുത്തണം. എത്ര ശതമാനം വീതമാണ് വര്‍ദ്ധിപ്പിക്കേണ്ടത്. അതേസമയം 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സപ്ലൈകോ ആവശ്യപ്പെടുന്നത്. ഇക്കാരം കമ്മിറ്റി പരിശോധിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കും. അതേസമയം 250 കോടിയെങ്കിലും ഉടന്‍ ലഭിച്ചില്ലെങ്കില്‍ കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് സപ്ലൈകോ മുമ്പ് അറിയിച്ചിരുന്നു.
ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നല്‍കാനുള്ളത് 700 കോടിയാണ്. ഓണക്കാലത്ത് 350 കോടിയുടെ ബില്ല് ധനവകുപ്പിന് നല്‍കി. ഇതും കൂടി ചേരുമ്പോള്‍ 1000 കോടിയാകും. അതേസമയം ധനവകുപ്പ് പറയുന്നത് ഭക്ഷ്യസംസ്‌കരണത്തിന് കേന്ദ്രത്തില്‍ നിന്നുള്ള പണം ലഭിക്കുമെന്നും അപ്പോള്‍ തുക അനുവദിക്കാം എന്നുമാണ്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…