ക്രിസ്ത്യന്‍ പാസ്റ്ററായി മാറിയ മുസ്ലീം പുരോഹിതനെയും ഭാര്യയേയും വര്‍ഗ്ഗീയ വാദികള്‍ തല്ലിച്ചതച്ചു. ഉഗാണ്ടയിലെ കിബുക്കു ജില്ലയിലെ നങ്കോഡോ സബ് കൗണ്ടിയിലാണ് സംഭവം. പാസ്റ്റര്‍ മോശെ നബ്വാനയെയുും ഭാര്യയേയുമാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 5 നാണ് മുസ്ലീം ഇമാം ക്രിസ്തുമതത്തിലേക്ക് മാറിയത്. എന്നാല്‍ ജീവനു ഭീഷണിയുണ്ടായേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മതം മാറിയ വിവരം രഹസ്യമാക്കി വച്ചു.
ഡിസംബര്‍ 27 മുതല്‍ ഇമാം പാസ്റ്ററായി സേവനം തുടങ്ങുകയും പള്ളിയില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതും അറിഞ്ഞെത്തിയ മതമൗലികവാദികള്‍ ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പള്ളിയിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാസിഗോ പ്രദേശത്ത് വച്ചായിരുന്നു പാസ്റ്റര്‍ മോശെ നബ്വാനയെയും ഭാര്യ ലോവിസ നൗറയെയും 8 പേര്‍ അടങ്ങിയ സംഘം ക്രൂരമായി ആക്രമിച്ചത്.
മതം മാറിയ ശേഷം മോശെ നബ്വാന പ്രസംഗിച്ച പള്ളിയും ആക്രമിച്ചു. മേല്‍ക്കൂര, ജനാലകള്‍, ബെഞ്ചുകള്‍, സംഗീതോപകരണങ്ങള്‍, വാതിലുകള്‍ എന്നിവയുള്‍പ്പെടെ പള്ളിയുടെ മിക്ക ഭാഗങ്ങളും തല്ലി തകര്‍ത്തു. പാസ്റ്റര്‍ മോശെ നബ്വാനയുടെ നില വഷളായതിനെത്തുടര്‍ന്ന് കുമി ജില്ലയിലെ എന്‍ജിനോയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…