മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസംഗത്തിനെതിരെ എന്തുകൊണ്ട് പ്രതിപക്ഷം നിയമസഭയിൽ ചർച്ചാവിഷയമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസംഗത്തിനെതിരെ പത്തിന് ബിജെപി നിയമസഭാ മാർച്ച് നടത്തും. സ്പീക്കർ മാപ്പു പറയുന്നതുവരെ പ്രക്ഷോഭം തുടരും. 13നു ശേഷം സംസ്ഥാന വ്യാപക പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും എം.ടി.രമേശ് പറഞ്ഞു.
കോൺഗ്രസ് എന്തിനാണ് സ്പീക്കർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്? നേരത്തെ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, അതിനേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത എ.എൻ. ഷംസീറിനെതിരെ അവർ ഒന്നും ചെയ്യുന്നില്ല.
കോൺഗ്രസ് ഒരേസമയം വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം നിൽക്കുകയും ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ നിലപാട് സംഘടിത മതത്തെ പ്രീണിപ്പിക്കാനാണ്. ഉണ്ടാക്കുന്ന വിവാദങ്ങൾ അവർക്കു തന്നെ തിരിച്ചടിയാവുമ്പോൾ ബിജെപിയെ കുറ്റം പറയരുതെന്നും രമേശ് പറഞ്ഞു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…