സിപിഎം നേതാവ് എസ് ശർമയുടെ മകന്റെ വിവാഹം നടന്നു. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ വൻ സമരം നടത്തിയ സിപിഎം നേതാവ് എസ് ശർമയുടെ മകൻ വിവാഹം നടന്നതാകട്ടെ വിമാനത്താവളത്തിന്റെ ഉടമസ്ഥലയിലുള്ള കൺവെൻഷൻ സെന്ററിൽ. കൊച്ചിയിൽ വിമാനം ഇറങ്ങാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് എസ് ശർമ.
തന്റെ മൃതശരീരത്തിലായിരിക്കും ആദ്യ വിമാനം ഇറങ്ങുവെന്നായിരുന്നു എസ് ശർമ പറഞ്ഞിരുന്നത്. എന്നാൽ ഇതേ വിമാനത്താവളത്തിന്റെ കൺവെൻഷൻ സെന്ററിലാണ് ഇന്ന് ഇതേ ശർമ്മയുടെ സാന്നിധ്യത്തിൽ മകന്റെ വിവാഹം നടന്നത്. മുൻ മന്ത്രി എസ്. ശർമ്മയുടെ മകന്റെ വിവാഹമ നടന്നു. വൈപ്പിൻ സ്വദേശിയായ എസ് ശർമ്മ എറണാകുളത്ത് നിന്നും നാല്പതു കിലോമീറ്റർ അകലെയുള്ള സിയാലിന്റെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്ററിലാണ് മകന്റെ വിവാഹത്തിന് തിരഞ്ഞെടുത്തത്.
തന്റെ മൃത ശരീരത്തിൽ ചവിട്ടി മാത്രമേ ഇവിടെ വിമാനമിറങ്ങൂ എന്ന് പറഞ്ഞ, പിന്നീട് ചെയർമാനായി അതേ വിമാനത്താവളത്തിലെത്തിയ വ്യക്തിയാണ് എസ് ശർമ. അതേ സിയാലിന്റെ കൺവെൻഷൺ സെന്റർ തന്നെ മകന്റെ വിവാഹവും എസ് ശർമ നടത്തിയത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…