കീഴാറ്റൂർ: കീഴാറ്റൂരിൽ ഗുഡ്സ് ഓട്ടോയിൽ ഭർത്താവ് തീകൊളുത്തിയതിനെത്തുടർന്ന് ദാരുണമരണത്തിനിരയായ ജാസ്മിന്‍റെയും ഭർത്താവ് മുഹമ്മദിന്‍റെയും 20 വർഷത്തെ ഇണങ്ങിയും പിണങ്ങിയുമുള്ള ദാമ്പത്യ ജീവിതത്തിനാണ് ക്രൂരമായ പര്യവസാനമായത്. ജാസ്മിനെ വിവാഹം ചെയ്തശേഷം മുഹമ്മദ് തുവ്വൂർ ഐലാശ്ശേരിയിൽനിന്ന് ഒരു വിവാഹം കൂടി കഴിച്ചിരുന്നു. അതിൽ രണ്ട് കുട്ടികളുണ്ട്. ജാസ്മിന് മൂത്ത മകൾ ഫർഷിദ ജാൻ (19) ജനിച്ച ശേഷമായിരുന്നു ഇത്.
ഇതോടെ കുടുംബപ്രശ്നങ്ങളുണ്ടാവുകയും ജാസ്മിൻ മകളെയും കൊണ്ട് സ്വന്തം വീട്ടിൽവന്ന് നിൽക്കാൻ തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ വിവാഹം കഴിച്ചശേഷം മുഹമ്മദ് കാസർകോട്ട് മത്സ്യക്കച്ചവടവുമായി കുടുംബത്തോടൊപ്പം താമസിച്ചുവരുകയായിരുന്നു. ആ ബന്ധം കേസിനെ തുടർന്ന് വേർപിരിയുകയും ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ വിധിയാവുകയും ചെയ്തിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…