ന്യൂഡല്‍ഹി. രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തി ഡിജിസിഎ. 30 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഇന്‍ഡിഗോയുടെ ഡ്യോക്യൂമെന്റേഷനിലും നടപടി ക്രമങ്ങളിലും പിഴവുകള്‍ സംഭവിച്ചതായി ഡിജിസിഎ വ്യക്തമാക്കുന്നു. കമ്പനിയുടെ ഭാഗത്ത് നിന്നും ആവര്‍ത്തിച്ച് പിഴവ് ഉണ്ടാകുന്നതും നടപടിയിവലേക്ക് നയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനിയുടെ എ321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞിരുന്നു.
ഇതും പിഴ ചുമത്തുന്നതിലേക്ക് നയിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ ഡിജിസിഎ നല്‍കിയ നോട്ടീസിന് കമ്പനി നല്‍കിയ മറുപടിയും തൃപ്തികരമല്ല. ജൂണ്‍ 15ന് അഹമ്മദാബാദില്‍ കമ്പനിയുടെ വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമനാര്‍ക്കെതിരെ ഡിജിസിഎ നടപടി സ്വീകരിച്ചിരുന്നു.
പൈലറ്റുമാര്‍ നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ലാന്‍ഡിങ് നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിജിസിഎ ചെയ്തത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…