ഇടുക്കി. ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത. 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ കുട്ടയോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്ത് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കള്‍ പാര്‍പ്പിച്ചത് വീടിന് പുറത്തെ ഷെഡിലാണ്. ധരിക്കാന്‍ വസ്ത്രം പോലും നല്‍കാതെയായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ഷെഡില്‍ കെട്ടിയിട്ടിരുന്നത്.
സംഭവം പുറത്ത് അറിഞ്ഞത് അയല്‍വാസികളായ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതോടെയാണ്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മോചിപ്പിക്കുകയായിരുന്നു.
കുട്ടിയെ പിന്നീട് വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേര്‍ന്ന് കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കുട്ടി അക്രമിക്കുന്നത് കൊണ്ടാണ് കെട്ടിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു.
പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…