തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മുന്‍ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇയാള്‍ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കിയെന്നും കഴിഞ്ഞദിവസം വീട്ടിലെത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
യുവതിയും മകളും മാത്രമാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ താമസിച്ചിരുന്നത്. മകളെ ഉപദ്രവിച്ചതിന് പ്രതിക്കെതിരേ നേരത്തെ പോക്‌സോ കേസും പീഡനക്കേസും നിലവിലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…