തിരുവനന്തപുരം. കെകെ രമയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എക്‌സ്‌റേ വ്യാജമാണെന്ന് ഡോക്ടര്‍. നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കെകെ രമയ്ക്ക് പരിക്കേറ്റത്. എന്നാല്‍ ഇത് വ്യാജമാണെന്ന് തരത്തില്‍ എക്‌സ്‌റേ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇന്ന് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് പ്രചരിക്കുന്ന എക്‌സറേ കെകെ രമ ഡോക്ടറെ കാണിച്ചത്.
കെകെ രമയുടെ ലിഗമെന്റിന് പരുക്കുണ്ട്. എത്രത്തോളം പരിക്കുണ്ടെന്ന് അറിയുവാന്‍ എംആര്‍എ സ്‌കാന്‍ എടുക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എക്‌സ്‌റേ കെകെ രമയുടേതല്ലെന്ന് പേര് അടക്കം കൂട്ടിച്ചേര്‍ത്താണ് ഡോക്ടര്‍ അറിയിച്ചത്. പ്ലാസ്റ്റര്‍ തുടരുവാനും ഡോക്ടര്‍ നിര്‍ദേശിച്ചു.
എംആര്‍ഐ സ്‌കാന്‍ എടുത്ത ശേഷം തുടര്‍ ചികിത്സ തീരുമാനിക്കാമെന്ന് ഡോക്ടര്‍ അറിയിച്ചതായി കെകെ രമയുടെ ഓഫീസ് പറയുന്നു. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് കെകെ രമയ്ക്ക് പരിക്കേറ്റത്.
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…
മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…