തിരുവനന്തപുരം : രണ്ടാം ശനിയാഴ്ച കുറച്ചധികം പേർ റേഷൻ വാങ്ങാൻ എത്തിയതോടെ ഇപോസ് സംവിധാനം വീണ്ടും തകരാറിലായി. ഒടുവിൽ ഒടിപിയിലൂടെ റേഷൻ നൽകുകയായിരുന്നു. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 1.89 ലക്ഷം കാർഡ് ഉടമകൾക്ക് റേഷൻ ലഭിച്ചത് ഒടിപിയിലൂടെയാണെന്നാണ് കണക്ക്. രണ്ടാം ശനിയാഴ്ച പൊതു അവധിയായതിനാൽ മുൻഗണനേതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകളാണ് കൂടുതലും എത്തിയത്.
ഇതോടെ ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കി. രണ്ട് മണിക്കൂറോളമാണ് റേഷൻ വിതരണം മുടങ്ങിയത്. ശനിയാഴ്ച 2.59 ലക്ഷം ആളുകൾ റേഷൻ വാങ്ങിയപ്പോൾ ഇതിൽ 73,257 പേർക്കും ആശ്രയമായത് ഒടിപിയാണ്. ഇപോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചെങ്കിലും ബയോ മെട്രിക് സംവിധാനം പ്രവർത്തിച്ചിരുന്നില്ല.
ഈ മാസം ഇതുവരെ 17.82 ലക്ഷം ആളുകളാണ് റേഷൻ വാങ്ങിയിരിക്കുന്നത്. ഇതിൽ അധികവും കഴിഞ്ഞ ശനിയാഴ്ചയാണ് റേഷൻ വാങ്ങിയിരിക്കുന്നത്.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…