കൊല്ലം. പ്രതികള്‍ എല്ലാവരും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യയാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രതികളെ ചോദ്യം ചെയ്തത് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഓട്ടോ ഡ്രൈവര്‍ പ്രതിയല്ല. പാരപ്പള്ളിയില്‍ വന്നതിന് ശേഷം പ്രതികള്‍ ഓട്ടോയില്‍ കയറിയെന്ന് മാത്രമെയുള്ളു. പ്രതികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് അറിയാമായിരുന്നു. പ്രതികളുടെ വീടിന് താഴെ ഒരു കടയുണ്ട് അവിടെ കടയുടമയുടെ മൊബൈല്‍ നമ്പര്‍ എഴുതിവെച്ചിട്ടുണ്ട്.
കുട്ടി സുരക്ഷിതയാണെന്നും ഇന്ന നമ്പറില്‍ കോണ്ടാക്ട് ചെയ്യണമെന്നും അവര്‍ കടലാസില്‍ എഴുതി. ഇത് അനിതാകുമാരി പയ്യനു കൊടുത്തു. എന്നാല്‍ അവിടെയുണ്ടായ പിടിവലിയില്‍ കുറിപ്പ് താഴെ വീണുവെന്നും എഡിജിപി പറഞ്ഞു.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…