തിരുവനന്തപുരം: ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ഉപയോഗിച്ചതുമടക്കം പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചകളെക്കുറിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
വാർത്ത ചോർത്തുന്നവരെ വെറുതേ വിടരുതെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നൂറു കണക്കിന് പരീക്ഷകൾ തിരക്കിട്ട് നടത്തുമ്പോഴുണ്ടാവുന്ന സ്വാഭാവിക പിശകാണെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം. പരീക്ഷാനടത്തിപ്പിൽ പിശകുകൾ വരുത്തിയവരെ കണ്ടെത്തി അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും.
ഇവരുടെ സ്ഥാനക്കയറ്റം തടയുന്നതുൾപ്പടെയുള്ള ശിക്ഷാനടപടികൾ വേണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…
സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…