ഗാന്ധിനഗര്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് റിട്ടേണിങ് ഓഫിസര്‍ റീത്ത മേത്തയ്ക്ക് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷന്‍ സിആര്‍ പട്ടീല്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പിനായി ജൂലൈ 13 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അവസരം. അതേസമയം പത്രിക പിന്‍വലിക്കാനുള്ള തീയതി ജൂലൈ 17ആണ്. രാജ്യസഭാ സീറ്റിലേക്ക് ജൂലൈ 24നാണ് വോട്ടെടുപ്പ്. നാല് വര്‍ഷം മുന്‍പാണ് എസ് ജയശങ്കര്‍ ഗുജറാത്തില്‍ നിന്നും ആദ്യം രാജ്യസഭയില്‍ എത്തിയത്. ഗുജറാത്തില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളില്‍ ഏട്ട് എണ്ണം ബിജെപിക്കാണ്.
ബിജെപിയുടെ സീറ്റുകളില്‍ എസ് ജയശങ്കര്‍, ജുഗല്‍ജി താക്കൂര്‍, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കും. ഈ മൂന്ന് സീറ്റിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം മതിയായ സീറ്റ് നിയമസഭയില്‍ ഇല്ലാത്തതിനാല്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…