കോഴിക്കോട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 13 പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെഎം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. തിരഞ്ഞെടുപ്പ് തന്ത്രമാണ് ആരോപണമെന്ന് ഷബ്‌ന മനോഹരന്‍ പ്രതികരിച്ചു. കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്‌ന പ്രതികരിച്ചു.
അള്‍സര്‍ മൂര്‍ച്ഛിച്ചാണ് അച്ഛന്‍ മരിച്ചത്. എന്നാല്‍ ചികിത്സ മനപ്പൂര്‍വ്വം യുഡിഎഫ് സര്‍ക്കാര്‍ വൈകിപ്പിച്ചു. അതിനാലാണ് അള്‍സര്‍ ഗുരുതരമായത്. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴേക്കും രോഗം പാര്യമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നുവെന്നും ഷബ്‌ന പ്രതികരിച്ചു.
ഭക്ഷ്യ വിഷബാധയേറ്റാണ് ടിപി കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതെന്നായിരുന്നു ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നതെന്നും ഷാജി ആരോപിച്ചിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…