തിരുവനന്തപുരം : സ്വിമ്മിംഗ് പൂളിനും ആഘോഷങ്ങൾക്കും സർക്കാരിന് പണമുണ്ട്. സർക്കാരിന്റെ ധൂർത്തിനായി കോടികൾ മുടക്കാനുണ്ട്. എന്നാൽ റേഷനും ശമ്പളം കൊടുക്കാനും സർക്കാരിന് പണമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ മൂക്കുകുത്തി വീണ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ബില്ലുകൾ വൈകിപ്പിക്കുന്നു എന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കിൽ തെളിവ് കാണിക്കണം. സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചെന്നും ഗവർണർ പറയുകയുണ്ടായി. പാവപ്പെട്ട ജനം നിത്യജീവിതത്തിനായി നട്ടംതിരിയുന്ന സമയത്താണ് സംസ്ഥാനം കോടികൾ മുടക്കി കേരളീയം പോലൊരു പരിപാടി നടത്തിയത്.
ഇതെല്ലം ബാധിക്കുന്നതു പാവപ്പെട്ട ജനങ്ങളെയും. സാധാരണ കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമ പെൻഷനും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളവും അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്ത് വൈദ്യുതി ബില്ലും വാട്ടർ ബില്ലും വർദ്ധിപ്പിച്ച വാരം തന്നെയായിരുന്നു സർക്കാർ കോടികൾ മുടക്കി തലസ്ഥാനത്ത് കേരളീയം പരിപാടി നടത്തിയത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…