ഇസ്ലാമാബാദ്. ജനാധിപത്യം പാകിസ്ഥാനില്‍ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. തിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ് സര്‍ക്കാര്‍. കാരണം തിരഞ്ഞെടുപ്പ് നടന്നാല്‍ അവര്‍ തുടച്ച് നീക്കപ്പെടുമെന്ന ഭയമാണ് അവര്‍ക്കെന്നും അദ്ദേഹം പറയുന്നു. താന്‍ ജയിലില്‍ കഴിയുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ മാത്രമാണ് അവര്‍ തിരഞ്ഞെടുപ്പ് നടത്തു.
ഇതുവരെ തനിക്ക് നേരെ രണ്ട് വധശ്രമം ഉണ്ടായി താന്‍ വീട്ടില്‍ ഇല്ലാത്ത നേരം നോക്കി വീട്ടില്‍ റെയ്ഡ് നടത്തി.അതേസമയം പിടിഐ അനുകൂലികള്‍ അക്രമം നടത്തിയ സംഭവത്തില്‍ തെഹ്രികെ നേതാവ് പ്രതികരിച്ചു. എല്ലാ അക്രമങ്ങളെയും അപലപിക്കുന്നതായി ഇമ്രാന്‍ പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷത്തെ പോരാട്ടത്തില്‍ തന്റെ അനുയായികള്‍ എന്നും സമാധാനമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…