ചണ്ഡിഗഡ്. കലാപം മുതലെടുത്ത് ഹരിയാനയിലെ നുഹിലില്‍ ഒരു സംഘം ക്രിമിനലുകള്‍. പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ നശിപ്പിച്ചതായിട്ടാണ് വിവരം. നിഹിലില്‍ രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ച സൈബര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി സൈബര്‍ കേസുകള്‍ പോലീസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
ഈ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നശിപ്പിക്കുവനാണ് സംഘം ശ്രമിച്ചത്. തിങ്കളാഴ്ച സര്‍ക്കാര്‍ ബസ് പിടിച്ചെടുത്ത സംഘം സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റിയ ശേഷം കണ്ണില്‍ കണ്ടതെല്ലാം തല്ലി തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 20 കാറുകള്‍ തകര്‍ന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെ രേഖകള്‍ പ്രതികള്‍ കത്തിക്കുവാന്‍ ശ്രമിച്ചു. കലാപത്തില്‍ നാല് പേര്‍ക്ക് മരിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്. പ്രദേശത്തെ നിരോധനാജ്ഞ തുടരുകയാണ്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…