ചണ്ഡിഗഡ്. കലാപം മുതലെടുത്ത് ഹരിയാനയിലെ നുഹിലില്‍ ഒരു സംഘം ക്രിമിനലുകള്‍. പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ നശിപ്പിച്ചതായിട്ടാണ് വിവരം. നിഹിലില്‍ രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ച സൈബര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി സൈബര്‍ കേസുകള്‍ പോലീസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
ഈ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നശിപ്പിക്കുവനാണ് സംഘം ശ്രമിച്ചത്. തിങ്കളാഴ്ച സര്‍ക്കാര്‍ ബസ് പിടിച്ചെടുത്ത സംഘം സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റിയ ശേഷം കണ്ണില്‍ കണ്ടതെല്ലാം തല്ലി തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 20 കാറുകള്‍ തകര്‍ന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെ രേഖകള്‍ പ്രതികള്‍ കത്തിക്കുവാന്‍ ശ്രമിച്ചു. കലാപത്തില്‍ നാല് പേര്‍ക്ക് മരിച്ചു. 30 പേര്‍ക്ക് പരിക്കുണ്ട്. പ്രദേശത്തെ നിരോധനാജ്ഞ തുടരുകയാണ്.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…