ബെംഗളൂരു. നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി ഗോവയില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത കമ്പനി സിഇഒ സുചന സേത്ത് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് കുറ്റകൃത്യം പുനരാവിഷ്‌കരിച്ചു. രണ്ടരമണിക്കൂറോളം എടുത്താണ് പ്രതി പോലീസിനോട് കൃത്യം നടത്തിയ കാര്യങ്ങള്‍ വിവരിച്ചത്.
കുട്ടി മുറിയില്‍ എവിടെയാണ് കിടന്നതെന്നും മൃതദേഹം സൂക്ഷിക്കാന്‍ ഉപയോഗിച്ച ബാഗ് എവിടെയാണ് സൂക്ഷിച്ചതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. പ്രതി ആദ്യം പലോലെമിലെ ഒരു മുറിയിലാണ് താമസിച്ചതെന്നും പിന്നീട് ഇഷ്ടമുള്ള മുറി ലഭിക്കാത്തതിനാല്‍ മകനൊപ്പം കണ്ടോലിമിലേക്ക് പോകുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നും ഗോവയിലേക്കുള്ള വിമാന ടിക്കറ്റ് മാത്രമാണ് പ്രതി ബുക്ക് ചെയ്തിരുന്നത്. റോഡ്മാര്‍ഗം തിരിച്ചുപോകാന്‍ പ്രതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം പ്രതിയുടെ ഭര്‍ത്താവി വെങ്കട്ടരാമന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…