വാഷിങ്ടണ്‍ : അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. 24-കാരനായ വരുണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജോര്‍ദന്‍ അന്‍ഡ്രാഡ(24) എന്നയാളാണ് വരുണിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
അക്രമിയെ പോലീസ് പിടികൂടി. കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. വല്‍പരൈസോ നഗരത്തിലുള്ള ജിമ്മില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചിരുന്നു.
നിലവില്‍ ഫോര്‍ട്ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. രക്ഷപ്പെടാനുള്ള സാധ്യത അഞ്ചുശതമാനംവരെ മാത്രമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…