തിരുവനന്തപുരം. സംസ്ഥാനത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥയാണ് മലപ്പുറം താനൂരില്‍ തൂവല്‍ തീരത്ത് ഉണ്ടായ ബോട്ട് അപകടത്തില്‍ 22 ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണം. കേരളത്തില്‍ നിരവധി ബോട്ട് അപകടങ്ങളാണ് മുന്‍പ് ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥയും ഒരു കാരണമായിരുന്നുവെന്ന് കാണാന്‍ സാധിക്കും.
ബോട്ടുകളിലെ സുരക്ഷ ശക്തമാക്കണമെന്ന് 13 വര്‍ഷം മുന്‍പുതന്നെ ജുഡിഷ്യല്‍ കമ്മിഷനുകളുടെ റിപ്പോര്‍ട്ടുണ്ടിയിരുന്നു. ഇത് അതാത് വകുപ്പുകളുടെ പരിഗണനയില്‍ ഇരിക്കുന്നതല്ലാതെ സര്‍ക്കാര്‍ മറ്റ് നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. താനൂര്‍ ബോട്ട് അപകടത്തിന് പിന്നാലെ പതിവ് പോലെ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഇ മൈതീന്‍കുഞ്ഞ് കണ്ടെത്തിയത് ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ അദ്ദേഹം നടപടിക്ക് ശുപാര്‍ശ ചെയ്തുവെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് സത്യം. തട്ടേക്കാട് ബോട്ട് ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എല്ലാം പതിവ് പോലെ തന്നെ അവസാനിക്കുകയായിരുന്നു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…