കൊച്ചി. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് വിവരം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നതിന് തെളിവ് ലഭിച്ചത്.
പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും പറയുന്നു. ഇയാളുടെ ചിത്രം പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞു.
ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയാരുന്നുവെന്ന് പോലീസ് പറയുന്നു. പലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കുട്ടി നലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജി ചികിത്സയിലാണ്. ആലുവ ചാത്തന്‍ പുറത്താണ് സംഭവം.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…