topnews

NIA യേ അള്ളാഹു കീഴ്പ്പെടുത്തും ,അല്ലാഹുവിന്റെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് അതിജീവിക്കും‌

അള്ളാഹു പോപുല്ലർ ഫ്രണ്ടിനെ തിരികെ കൊണ്ടുവരും. അല്ലാഹു എൻ ഐ യേയെ കീഴ്പ്പെടുത്തും, പോപ്പുലർ ഫ്രണ്ടിനെ ആർക്കും തടയാൻ ആവില്ല. സത്യ നിഷേധികൾ ആയ ആർ എസ് എസുകാരും എൻ ഐ എയും അള്ളാഹുവിന്റെ തന്ത്രങ്ങളിൽ തകരും. കോടതിയേയും, രാജ്യത്തേയും, ഏജൻസികളേയും, അന്യ മതക്കാരേയും ഒക്കെ വെല്ലുവിളിച്ച് ഭീകരത പരത്തുന്ന ജിഹാദിയുടെ ഭയാനകമായ നീക്കം പുറത്ത് വിടുകയാണ്‌ കർമ്മ ന്യൂസ്.

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനു വേണ്ടി കേരളത്തിൽ പ്രചാരണം നടത്തുന്ന  കോഴിക്കോടു സ്വദേശിയായ മുഹമ്മദ് ഫസിൽ ഇ എം എന്നയാളാണ്‌ രാജ്യത്ത് സംവിധാനങ്ങൾ ഒക്കെ അള്ളാഹുവിന്റെ തന്ത്രത്തിൽ മറികടക്കും എന്ന ഭീകരവാദം ഉന്നയിച്ചിരിക്കുന്നത്. ഇയാളുടെ സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങൾ പുറത്ത് വരികയാണ്‌. പോപ്പുലർ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു ശേഷമാണ്‌ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഫസിൽ താൻ സ്നേഹിക്കുന്ന ആശയങ്ങളും സംഘടനയും അടിച്ചമർത്താൻ എൻ ഐ എക്കും കോടതിക്കും ആർ എസ് എസിനും ആകില്ലെന്ന് പ്രഖ്യാപനം നടത്തുന്നത്. നിരോധിച്ചതിനു് ശേഷം കോഴിക്കോടു് ഇരുന്നുകൊണ്ടു് തന്റെ ഫോൺനംമ്പറുകൾ,അഡ്രസ്സ്, ചിത്രങ്ങൾ എന്നിവ ഇട്ടു് പരസ്യമായി ഇയാൾ കേന്ദ്ര ഏജൻസികളേ വെല്ലുവിളിക്കുകയാണ്‌. ഇയാൾ പറയുന്നത് എൻ ഐ എ ആർ എസ് എസിനു വേണ്ടി പണി എടുക്കുന്നു. ഞങ്ങൾ ഒരു കാരണവശാലും വഴങ്ങില്ല എന്നാണ്‌. ഇൻശാ അല്ലാഹ്…. അല്ലാഹുവിന്റെ സഹായത്തോടെ പോപ്പുലർഫ്രണ്ട് അതിജീവിക്കും എന്നും ഇയാൾ ഭീകരവാദം സോഷ്യൽ മീഡിയയിൽ പരസ്യമായി മുഴക്കുകയും യുവാക്കളേയും മറ്റും വഴി തെറ്റിക്കുകയുമാണ്‌ ചെയ്യുന്നത്.

മാത്രമല്ല പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കുന്നതും പ്രവർത്തകരേ തടവിലാകുന്നതും ഒക്കെ സത്യ നിഷേധികളാണ്‌ എന്നും ഇതിനേ ഒക്കെ അല്ലാഹു നേരിടും എന്നും പറയുന്നു. അല്ലാഹു തന്ത്രം പ്രയോഗിക്കും. തന്ത്രം പ്രയോഗിക്കാൻ മികവുറ്റൻ അല്ലാഹു തന്നെയാണ്‌ എന്നും ഇയാൾ പറയുന്നു. എൻ ഐ എയേ അല്ലാഹു പുഷ്പം പോലെ കീഴ്പ്പെടുത്തും എന്നൊക്കെ ഇയാൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് ഗീർവാണം മുഴക്കുകയാണ്‌.

മുഹമ്മദ് ഫസിൽ എന്ന ജിഹാദിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇങ്ങിനെയാണ്‌…ശത്രു പടി ഇറങ്ങി വന്നാൽ പിന്നെ ജീവനു വേണ്ടി യാചിക്കരുത്.മരണത്തിൽ അവനേയും പങ്കാളിയാക്കുക..ഈ ജിഹാദി യുവാവ് ആരെയാണ്‌ ശത്രുക്കൾ ആയി കാണുന്നത് എന്ന് മുമ്പ് വിവരിച്ച അയാളുടെ തന്നെ പോസ്റ്റിൽ പറയുന്നത് ശ്രദ്ധിക്കുക. എൻ ഐ.എ, ആർ എസ് എസ്, സത്യ നിഷേധികൾ അതായത് മറ്റ് മതക്കാരായ ഇസ്ളാം മത വിശ്വാസികൾ അല്ലാത്ത ആളുകൾ..നോക്കുക എത്ര ഭീകരമായ ആശയങ്ങളാണ്‌ ഇയാൾ ഈ സമൂഹത്തിൽ വിതറുന്നത്. നമ്മുടെ സമാധാനം തല്ലി കെടുത്താൻ ഈ ജിഹാദി ചെയ്യുന്ന ഈ പ്രവർത്തനം തുടങ്ങിയത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ മുതലാണ്‌.

കോഴിക്കോട് സ്വദേശി മുഹമ്മദ് ഫസിൽ വീണ്ടും എൻ ഐ എക്കും കോടതിക്കും എതിരേ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.. അതിങ്ങനെ..പോപ്പുലർ ഫ്രണ്ടിന്റെ മുഴുവൻ നേതാക്കളേയും അകത്താക്കിയാലും ഈ മുന്നേറ്റത്തേ തടയാൻ നിങ്ങൾക്ക് സാധിക്കില്ല എന്ന് പറയുന്നു. മുഴുവൻ നേതാക്കളേയും അകത്തിട്ടാലും അല്ലാഹു സാക്ഷി ഈ മുന്നേറ്റത്തേ തടയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എൻ ഐ എയേ ഇയാൾ ഭീഷണിപ്പെടുത്തുകയാണ്‌.

ഈ ജിഹാദിയുടെ അധിക പ്രസംഗം കേട്ടാൽ തോന്നും അല്ലാഹുവാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി എന്ന്. അല്ലാഹുവാണ്‌ എൻ ഐ എയുടെ മേധാവി എന്ന്. അല്ലാഹു ജയിലിൽ പോയ നേതാക്കളേ മോചിപ്പിക്കും എന്നും പോപ്പുലർ ഫ്രണ്ടിനെ അല്ലാഹു തിരികെ കൊണ്ടുവരും എന്നൊക്കെ മുഹമ്മദ് ഫസിൽ എഴുതി ആത്മ നിർവൃതി കൊള്ളുകയാണ്‌. ജിഹാദിയുടെ വിപ്ലവം കൊള്ളാം. പക്ഷേ പുലർകാലെ വീട്ടുമുറ്റത്ത് ഇടിവണ്ടിയും തോക്കു ധാരികളും എത്താതെ അല്ലാഹു കാത്താൽ നല്ലത്. അല്ലാഹു ഇറ്റപെട്ട് തന്നെ ഉയാൾക്ക് ഇരിക്കുന്ന രാജ്യം നശിപ്പിക്കാതിരിക്കാനുള്ള സല്ബുദ്ധി കൊടുക്കട്ടെ. സത്യ വിശ്വാസികൾ അല്ലാത്ത മറ്റ് മതസ്തരെ ഇല്ലാതാക്കാനുള്ള വാക്കുകൾ ഇനി ഇയാളേ കൊണ്ട് ഇയാളുടെ ദൈവമായ അല്ലാഹു പറയിപ്പിക്കാതിരിക്കട്ടെ. മുഹമ്മദ് ഫസിൽ മനസിൽ കാണുന്നത് ഇവിടെ നടന്നാൽ ഒരു കാര്യം പറയാം. ഇവിടെ കേന്ദ്ര സർക്കാർ ഉണ്ടാവില്ല, ഐ എൻ എ ഉണ്ടാവില്ല. കോടതിയും ജയിലും ഉണ്ടാവില്ല, ആർ എസ് എസും ഉണ്ടാവില്ല. സത്യ നിഷേധികളായ ശത്രു മതക്കാർ ഉണ്ടാവില്ല. ആകെ മൊത്തം അല്ലാഹു മാത്രമായിരിക്കും ബാക്കി ഉണ്ടാവുക. നോക്കുക എത്ര മനോഹരമായാണ്‌ ഇയാൾ രാജ്യത്ത് ഭീകരവാദവും മത വർഗീയതയും വിതയ്ക്കുന്നത്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നത്.

ഇൻഡ്യൻ ഗവൺമെന്റിനേയും, ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയേയും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളേയും പരസ്യം ആയി വെല്ലുവിളിക്കുകയാണു ഇയാൾ ചെയ്തിരിക്കുന്നത്. മുഹമ്മദ് ഫസിൽ ഇ എം എന്നയാളുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരങ്ങൾ ആന്റി ടെററിസം സൈബർ വിങ്ങ് റിപോർട്ട് ചെയ്യുന്നത് ഇങ്ങിനെയാണ്‌.ഇൻഡ്യൻ ഗവൺമെന്റിനേയും, ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയേയും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളേയും പരസ്യം ആയി വെല്ലുവിളിക്കുകയാണു ഇയാൾ ചെയ്തിരിക്കുന്നതു. ഇയാൾ   വാട്ട്സാപ്പിൽ അയച്ച ഒരു് സന്ദേശത്തിൽ   പറയുന്നതു് ഇയാൾ റോയുടെ ഉദ്യോഗസ്ഥൻ ആണെന്നാണു്.

ഇയാൾ കോഴിക്കോടു്, മലപ്പുറം , കാസറഗോഡ്, ബാംഗ്ളൂർ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിൽ PFI സ്ളീപ്പർ സെല്ലുകൾക്കു് പരിശീലനം കൊടുക്കുകയും, ആയിരമായിരം PFI സ്ളീപ്പർ സെല്ലുകളെ സജീവമായി നിലനിറുത്തുകയും ചെയ്യുന്ന ആളാണു്.ഇയാൾ PFI -യുടെ REPORTERS എന്ന വിഭാഗത്തിലും, PFI -യുടെ ‘ഹിറ്റു് സ്കാഡ് ‘ എന്നിവയിലും പ്രവർത്തിച്ചു് വരുന്നു്. PFI -യ്ക്കു് വേണ്ടി കോടികണക്കിനു് രൂപയുടെ ഫണ്ടിംഗ് ആണു് ഇയാൾ നടത്തിക്കൊണ്ടിരിക്കുന്നതു് എന്നും ആരോപണം ആന്റി ടെററിസം സൈബർ വിങ്ങ് ഉയർത്തുന്നു.. ഇയാളുടെ കൂടെയുള്ള PFസ്ളീപ്പർ സെല്ലുകളുടെയും പൂർണ്ണമായുള്ള വിവരങ്ങൾ Anti Terrorism Cyber Wing -ന്റെ പക്കൽ ഉണ്ടു്.എന്നും പറയുന്നു

ഇയാൾ NIA -യെ ഭീഷണി പെടുത്തിക്കൊണ്ടും ,ഇൻഡ്യൻ മണ്ണിൽ ജിഹാദ് നടത്തും എന്നും എഴുതിയ നിരവധി പോസ്റ്റുകൾ സൂക്ഷിച്ചിട്ടുണ്ട് . ഇയാൾ RSS നേതാക്കന്മാരെ വധിക്കുമെന്നു് പരസ്യം ആയി എഴുതിയിട്ടുണ്ട്.  . ഇൻഡ്യയിൽ തങ്ങൾ എന്തുവിലകൊടുത്തും അന്തിമജിഹാദ് ചെയ്യും എന്നും RSS -നെ ഉന്മൂലനം ചെയ്യും എന്നും പോസ്റ്റുകൾ ഇട്ടിട്ടുണ്ടു്. ഇയാൾ നൂറുകണക്കിനു് PFI /SDPI അനുകൂല സോഷ്യൽ മീഡിയാ പേജുകൾ, ഗ്രൂപ്പുകൾ എന്നിവയുടെ അഡ്മിൻ ആണ് എന്നും വിവരങ്ങൾ ആന്റി ടെററിസം സൈബർ വിങ്ങ് പങ്കുവയ്ക്കുന്ന റിപോർട്ടിൽ ഉണ്ട്

നിരോധിത ഭീകര സംഘടനയായ PFI -യ്ക്കു് വേണ്ടി മുഹമ്മദ് ഫസിൽ EM (+91 95621 16611 ), പുന്നലൂർ ,കൊല്ലം PFI ഡിവിഷൻ കമറ്റികൾ, ബാസിത് ആൽവി,നജുമുദ്ദീൻ വയ്ക്കൽ, SDPI പുതിയങ്ങാടി കമ്മിറ്റി ,അഷറഫ് എ.കെ തുടങ്ങിവർ സംയുക്തമായി ഗൂഡാലോചന നടത്തി പുന്നലൂർ പോലീസിൽ കേസ് കൊടുത്തതിന്റെ തെളിവുകളും   ഉണ്ട്.  

നിരോധിത ഭീകര സംഘടനയിൽ ഇപ്പോഴും സജീവം ആയി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ എന്തുകൊണ്ടാണു് കേരളാ പോലിസ് നടപടികൾ എടുക്കാത്തത്. കോഴിക്കോടു, മലപ്പുറം ,കാസറഗോഡും സ്ഥലങ്ങളിൽ മുഹമ്മദ് ഫസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന PFI സജീവ പ്രവർത്തനം എന്തുകൊണ്ടാണു് തടയപ്പെടാത്തതു്. ഇതു് ഇൻഡ്യയ്ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം തന്നെയാണ്.

Karma News Network

Recent Posts

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

20 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

27 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

48 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

59 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago