ന്യൂയോര്‍ക്ക്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ ഫലമായി ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരുടുന്നതിനാണ് മുന്‍ഗണനയെന്ന് യുഎസ് പ്രസിഡന്റെ ജോ ബൈഡന്‍. ഹമാസ് ഭീകരര്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖ്വയ്ദയെ ഹമാസ് പരിശുദ്ധരാക്കുന്നുവെന്നും ആക്രണണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ ഇസ്രയേലുമായി സഹകരിച്ച് മോചിപ്പിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും 27 അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആയിരം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തരമായി നേരിടുന്നതിനാണ് മുന്‍ഗണന. ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വരുന്ന പലസ്തീനികള്‍ക്കും ബന്ധമില്ല.
അവരുടെ പ്രവര്‍ത്തനഫലമായി ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് കാണാതെ പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് പറഞ്ഞത് പോലെ അമേരിക്ക ഇസ്രയേലിനൊപ്പം തന്നെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…
ബെംഗളൂരു : പുനെ- ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…
പനമരം: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ…
രാജസ്ഥാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിൻറെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. തിരിച്ചറിയാൻ കഴിയാത്ത…