കൊച്ചി. കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. അടുത്തമാസം 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തനിക്ക് അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. കോസ് സ്വയം വാദിക്കുമെന്ന് പ്രതി.
അതേസമയം തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അത്താണിയിലെ മാര്‍ട്ടിന്റെ ഫ്‌ലാറ്റിലും സ്‌ഫോടനം നടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്പാശേരിയിലെ മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിനോട് ചേര്‍ന്നാണ് ഇയാളുടെ ഫ്‌ലാറ്റ്.
സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം മുതല്‍ നടന്നുവന്ന സമ്മേളനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഏകദേശം 2000 പേര്‍ മരിച്ചു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…