എറണാകുളം : കളമശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കി. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് സാമ്ര കൺവെൻഷൻ ഹാളിൽ വീണ്ടും സാമ്പിളുകൾ ശേഖരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
അന്വേഷണസംഘത്തിന് രണ്ട് ദിവസത്തിനുള്ളിൽ ഹാളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കണമെന്നും ഇതിന് തൊട്ടടുത്ത ദിവസം കൺവെൻഷൻ സെന്റർ ഉടമക്ക് കൈമാറണമെന്നും ഹൈക്കോടതി പറയുകയുണ്ടായി. ഒക്ടോബര്‍ 29-നാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് ശേഷം പോലീസിന്റെ കസ്റ്റഡിയിലാണ് സാമ്ര കൺവെൻഷൻ സെന്ററുള്ളത്. കളമശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഒക്ടോബര്‍ 29ന് നാടിനെ നടുക്കിയ സംഭവംഉണ്ടായത്. സംഭവത്തിൽ ആറ് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…
നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…
ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…