കർണാടക യിൽ നിയമസഭാതിരഞ്ഞെടുപ്പിൽ ജയനഗര്‍ സ്വന്തമാക്കി ബിജെപി. ഇവിടെ സി.കെ. രാമമൂര്‍ത്തിയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയും തമ്മിലായിരുന്നു ജയനഗറിലെ മത്സരം. സൗമ്യ റെഡ്ഡി 160 വോട്ടിന് ജയിച്ചെന്നായിരുന്നു ആദ്യ ഫലങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാൽ വീണ്ടും വോട്ടെണ്ണാന്‍ രാമമൂര്‍ത്തി ആവശ്യപ്പെടുകയും, വിജയം ഉറപ്പിക്കുകയുമായിരുന്നു.
16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമമൂര്‍ത്തി വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 177 പോസ്റ്റല്‍ വോട്ടുകള്‍ മാറ്റിവെച്ചിരുന്ന. ഇത് കൂടി എണ്ണിയതോടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചു. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് രാമമൂര്‍ത്തിക്ക് കൈമാറിയിട്ടില്ല.
പിന്നാലെ കോണ്‍ഗ്രസ്സിന്റെ ഗുണ്ടായിസത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. അതേസമയം രാമമൂര്‍ത്തി റീ കൗണ്ടില്‍ വിജയിച്ചതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ജയനഗര്‍ മുമ്പ് ബിജെപിയുടേതായിരുന്നു. 2018ല്‍ സൗമ്യ റെഡ്ഡി ഇവിടെ നിന്നും വിജയിച്ചു.
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…