പേട്ടയിലെ അനീഷ് ജോർജിന്റെ കൊലപാതകവുമായി ബന്ധപെട്ടു വളരെ നിർണായകമായ വിവരങ്ങൾ ആണ് ഇപ്പോൾ കർമ്മ ന്യൂസിന് ലഭിച്ചിരിക്കുന്നത് . പേട്ട ചായക്കുടി ലൈനിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് അനീഷ് ജോർജിനു ഏകദേശം പുലർച്ചെ 3 അരയോടെയാണ് കുത്തേൽക്കുന്നത് .തുടർന്ന് കുത്തേറ്റ രക്തം വാർന്നു കിടന്നിരുന്നു അനീഷിനെ കൊണ്ടുപോകാനായി തിരുവന്തപുരത്തെ ‘അമ്മ ആംബുലസിലേക്ക് 3 :37 ന് ഒരു സ്ത്രയുടെ ഫോൺ കാൾ വന്നതുമാണ് കർമ്മ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
തുടർന്നു ആംബുലൻസികർ അനീഷ് ജോർജിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി വീട്ടിൽ എത്തുമ്പോൾ ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനീഷിനു ജീവൻ ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ആംബുലൻസ് ജീവനക്കാർ. ഈ സമയങ്ങളിൽ അവിടെ 3 സ്ത്രീകളും,ഒരു പുരുഷനും പിന്നെ പോലീസുകാരും ഉണ്ടായിരുന്നു എന്നാണ് ആംബുലൻസ് ജീവനക്കാർ പറയുന്നത്.
ഇതിൽ നിന്നും പെൺകുട്ടിയുടെ അച്ഛൻ സൈമൺ ലാലൻ കള്ളൻ എന്ന് കരുതിയില്ല അനീഷ് ജോർജിനെ കൊലപ്പെടുത്തിയത് എന്നും മുൻവൈരാഗ്യം കാരണം കരുതിക്കൂട്ടിയാണ് അനീഷിനെ കൊലപ്പെടുത്തിയെന്നതും വ്യക്തമാണ്
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…