തിരുവനന്തപുരം. കാസർകോട് ബൈബിള്‍ കത്തിച്ച മുസ്തഫ അബ്ദുള്ള ISIS സ്ളീപ്പര്‍ സെല്‍ അംഗവും ‘അല്‍ കേരളാ ISIS മിലിറ്ററി ബ്രിഗേഡിന്റെ ‘ ഭാഗവും എന്നുള്ളതിന്റെ തെളിവുകള്‍ Anti Terrorism Cyber Wing പുറത്തുവിട്ടു. ഇയാളുടെ Whatsapp DP തന്നെ ISIS എന്ന തീവ്രവാദ സംഘടനയുടെ കൊടിയാണ്. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷീദ് അബ്ദുള്ള (അബ്ദുള്‍ റാഷിദ് ) എന്ന al-Kerala ISIS Military Brigade -ന്റെ കമാന്‍ഡറും ആയി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ്.
റഷീദ് അബ്ദുള്ള കേരളത്തിലെ ISIS റിക്രൂട്ടിംഗ് ബ്രിഗേഡിന്റെ കൂടി ഭാഗമായിരുന്നു. റഷീദ് അബ്ദുള്ളയെന്ന കൊടും ഭീകരന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ സോണിയ സെബാസ്റ്റ്യന്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ISKP ക്യാംമ്പിലാണ്. മറ്റൊരു ഭാര്യ NIA കോടതിയുടെ തടവുശിക്ഷ അനുഭവിച്ചുവരുന്നു. അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷീദ് അബ്ദുള്ളയുടെ അടുത്ത അനുയായി ആണ് കാസർകോട് ബൈബിള്‍ കത്തിച്ച കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്ത മുസ്തഫ അബ്ദുള്ളയെന്ന ഭീകരന്‍.
മുസ്തഫ അബ്ദുള്ള കാസർകോട്, കോഴിക്കോട് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘മാപ്പിളസ്ഥാന്‍ ‘ എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന ISIS (ഇസ്ളാമിക സ്റ്റേറ്റിന്റെ ) സ്ളീപ്പര്‍ സെല്‍ ആണ്. 2019 -ല്‍ ISIS കാശ്മീര്‍ ഘടകം കാശ്മീരില്‍ പ്രഖ്യാപിച്ച ‘അല്‍ ഹിന്ദ് ‘ അതായത് ‘വിലായത്ത് ഇ ഹിന്ദ് ‘ എന്ന ഇസ്ളാമിക സ്റ്റേറ്റ് പ്രോവിന്‍സുമായും ഇയാള്‍ക്ക് ബന്ധം ഉണ്ട്. കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ഇളക്കിവിടാന്‍ ഉള്ള ചുമതല ആണു് ISIS മിലിറ്ററി ബ്രിഗേഡു് ഇയാള്‍ക്കു് നല്കിയിരിക്കുന്നതു്.ഇയാളുടെ പൂര്‍ണ്ണമായുള്ള വിവരങ്ങള്‍ Anti Terrorism Cyber Wing കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് കൈമാറിയിട്ടുണ്ടു്.അധികം താമസിയാതെ ഇയാള്‍ക്കു് തീഹാറിലേക്കു് യാത്ര പോകാനുള്ള മഹാഭാഗ്യം ലഭിക്കും. അതിനുള്ള എല്ലാ ക്രമീകരണങ്ങളും ATCW ചെയ്തുകഴിഞ്ഞു്. ഇയാളെ രക്ഷിക്കാന്‍ കേരളാ പോലീസിലെ ISIS പോലീസ് ബ്രിഗേഡായ ‘പച്ച വെളിച്ചം ‘ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കുന്നതിലും വലുതായിരിക്കും.
കേരളത്തിന്റെ വടക്കേ അറ്റത്തും താലിബാനിസം പച്ചപിടിക്കുന്നു .ഇനിയെല്ലാം ശരിയാ നിയമം അനുസരിച്ചായിരിക്കും നടക്കുന്നതെന്ന കാര്യം ഇതോടെ ഒന്ന് കൂടെ ഉറപ്പായിരിക്കുകയാണ് ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമ്മിച്ച പുൽക്കൂട് മുസ്തഫാ കടന്നു വന്നു അലങ്കോലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയുന്ന ദൃശ്യങ്ങളാണ് ഇത്. ഇതൊന്നും ഗവർമെന്റ് ആശുപത്രികളിൽ നടത്താൻ പാടില്ല. എന്നും തന്റെ പേര് മുസ്തഫ എന്നാണെന്നും ഇയാൾ പറയുന്നു. അയാളുടെ പേരും ഫോൺ നമ്പറും വിശദമായി പറയുന്നു. എത്ര ധാർഷ്ട്യത്തോടെയാണ് അയാൾ തന്റെ ഫോൺ നമ്പർ സഹിതം വിഡിയോയിൽ പറയുന്നത്.
പുൽക്കൂടിനുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയേശുവിനെയും മാതാവിനെയും ഔസേപ്പിതാവിനെയും മറ്റ് രൂപങ്ങളെയും പ്ലാസ്റ്റിക് കവറിൽ ആക്കി കളയാനായി എടുത്തുകൊണ്ടു പോകുന്നു. ഇയാളുടെ നമ്പറിൽ പിന്നീട് വിളിച്ചപ്പോൾ ഇത്തരം ആഘോഷങ്ങൾ അനുസ്ലാമികമാണ്. അത് താൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങൾ തന്റെ മതത്തിനു ചേർന്നതല്ല എന്നാണ് ഇയ്യാളുടെ വാദം. ക്രിസ്തുമസ് ആഘോഷത്തിന് ഒരുക്കിയ ഒരുക്കങ്ങൾ അലങ്കോല പെടുത്തുകയാണ് ഇയാൾ ചെയുന്നത്. അലങ്കാരങ്ങളെല്ലാം വെട്ടിമാറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് എന്തിന്റെ പേരിൽ ആണെങ്കിലും മതപരാമനായ വിവേചനവും അവഹേളനവും ആണ് ഇവിടെ നടന്നിരിക്കുന്നത്.
അന്യമതസ്ഥരെ അപമാനിക്കൽ തങ്ങളുടെ ജന്മാവകാശം എന്ന മട്ടിൽ ആണ് ചില സുഡാപ്പികളുടെ പ്രവർത്തനങ്ങൾ. പുൽക്കൂട്ടിൽ നിന്നും ഉണ്ണിയേശുവിനെ ഉൾപ്പെടെ എടുത്തു കൊണ്ട് കളഞ്ഞു പോയ വ്യക്തിയുടെ വാട്സ് ആപ്പ് DP പ്രേക്ഷകർക്കായി കാണിക്കാം. ഇത് തന്നെയാണ് ഇയാൾ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇയാൾക്ക് ഐസിസുമായി ബന്ധം ഉണ്ടെന്നുള്ള വളരെ കൃത്യമായ തെളിവാണ്. ഇതിനെതിരെ യാതൊരു പ്രതികരണവും ഉണ്ടാകില്ല. ഇടതനും വലതനും ഒരക്ഷരം മിണ്ടില്ല. എല്ലാം കേട്ട് രാഷ്ട്രീയപ്രീണനത്തിന്റെ പേരിൽ ഒരു വിഭാഗത്തിന് മാത്രം എല്ലാ പരിഗണനയും ലഭിക്കും.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…